ലഖ്‌നൗ: ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 21 മ് വാര്‍ഷീക ദിനത്തോടനുബന്ധിച്ച് അയോധ്യയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദു സംഘടനകള്‍ വിജയ ദിനവും മുസ്ലീം സംഘടനകള്‍ കരിദിനവും ആചരിക്കുന്ന ഡിസംബര് 6 ന് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാന പോലീസിലെ പതിനായിരം പോലീസുകാരെയാണ് വിന്യസിപ്പിച്ച്ചിരിക്കുന്നത്. കൂടാതെ ദൃതകര്മ്മ സേനയേയും പ്രാദേശിക സായുധ സേനയേയും സജ്ജീകരിച്ചിട്ടുണ്ട്.
SUMMARY: Lucknow: Elaborate security arrangements have been made in Uttar Pradesh and other parts of the country in view of the 21st anniversary of Babri Masjid demolition on Friday.
Keywords: National, Babri Masjid Demolition Anniversary, Uttar Pradesh, Security, Ramjnambhumi Movement, VHP, BJP
മത ചടങ്ങുകള്‍, ഉത്സവങ്ങള്‍, റാലികള്‍ എന്നിവ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അയോധ്യ നഗരത്തില്‍മാത്രം 24 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. വാഹനങ്ങളേയും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
SUMMARY: Lucknow: Elaborate security arrangements have been made in Uttar Pradesh and other parts of the country in view of the 21st anniversary of Babri Masjid demolition on Friday.
Keywords: National, Babri Masjid Demolition Anniversary, Uttar Pradesh, Security, Ramjnambhumi Movement, VHP, BJP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.