മലയാള ഭാഷയെ അംഗീകരിച്ച് ഗൂഗിളും; സ്പീച്ച് റെക്കഗ്നിഷന്‍ നിര്‍മിതബുദ്ധിയെ പരിശീലിപ്പിക്കാന്‍ തെരഞ്ഞെടുത്ത ഒമ്പത് ഇന്ത്യന്‍ ഭാഷകളില്‍ മലയാളവും
Oct 6, 2019, 15:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 06.10.2019) മലയാള ഭാഷയെ അംഗീകരിച്ച് ഗൂഗിള്‍. സ്പീച്ച് റെക്കഗ്നിഷന്‍ നിര്‍മിതബുദ്ധിയെ(എഐ) പരിശീലിപ്പിക്കാന്‍ ഒമ്പത് ഇന്ത്യന്‍ ഭാഷകളാണ് ഗൂഗിള്‍ തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്ത ഭാഷകളില്‍ മലയാളവും സ്ഥാനം പിടിച്ചു കഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുമ്പോള്‍ അതില്‍ മലയാളവും ഉണ്ടാകാനാണ് സാധ്യത.
മലയാളം ഉള്‍പ്പെടെ ഹിന്ദി, മറാഠി, ഉറുദു, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി എന്നീ ഇന്ത്യന്‍ ഭാഷകളില്‍ തങ്ങളുടെ നിര്‍മിതബുദ്ധിക്കു പരിശീലനം നല്കുന്ന വിവരം ഗൂഗിള്‍ എഐ ബ്ലോഗിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തല്‍സമയ ബഹുഭാഷാ സ്പീച്ച് റെക്കഗ്നിഷന്‍ എഐയുടെ പരിശീലനത്തിനാണു ഭാഷാ വൈവിധ്യമുള്ള ഇന്ത്യ ഗൂഗിള്‍ തിരഞ്ഞെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, Technology, google, Google's new update; 9 different Indian Languages including Malayalam
മലയാളം ഉള്‍പ്പെടെ ഹിന്ദി, മറാഠി, ഉറുദു, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി എന്നീ ഇന്ത്യന്‍ ഭാഷകളില്‍ തങ്ങളുടെ നിര്‍മിതബുദ്ധിക്കു പരിശീലനം നല്കുന്ന വിവരം ഗൂഗിള്‍ എഐ ബ്ലോഗിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തല്‍സമയ ബഹുഭാഷാ സ്പീച്ച് റെക്കഗ്നിഷന്‍ എഐയുടെ പരിശീലനത്തിനാണു ഭാഷാ വൈവിധ്യമുള്ള ഇന്ത്യ ഗൂഗിള്‍ തിരഞ്ഞെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, Technology, google, Google's new update; 9 different Indian Languages including Malayalam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

