വെള്ള നിറം പ്രസിഡന്റിന്റെ ഭാഗ്യനിറം; തുര്‍ക്ക് മെനിസ്ഥാനില്‍ കറുത്തതും ഇരുണ്ടതുമായ കാറുകള്‍ക്ക് വിലക്ക്
Jan 17, 2018, 12:09 IST
അഷ്ഗബത്: (www.kvartha.com 17.01.2018) തുര്‍ക്ക് മെനിസ്ഥാന്റെ തലസ്ഥാനമായ അഷ്ഗബതില്‍ കറുത്തതും ഇരുണ്ട നിറമുള്ളതുമായ കാറുകള്‍ക്ക് വിലക്ക്. പ്രസിഡന്റ് ഗുര്‍ബാങുലി ബെര്‍ഡിമുഹമ്മദോയുടെ ഉത്തരവിനെ തുടര്‍ന്നാണിത്. വെളുത്ത നിറത്തെയാണ് പ്രസിഡന്റ് തന്റെ ഭാഗ്യനിറമായി കണക്കാക്കുന്നത്.
വിലക്ക് നിലവില്‍ വന്നതോടെ നിരവധി കാറുകള്‍ പോലീസ് പിടികൂടുന്നതായി ക്രോണിക്കിള്‍സ് ഓഫ് തുര്‍ക്ക് മെനിസ്ഥാന്‍ റിപോര്‍ട്ട് ചെയ്തു. നീല, ചുമപ്പ്, പച്ച നിറങ്ങളുള്ള കാറുകളും പോലീസ് നിരത്തുകളില്‍ നിന്നും മാറ്റുന്നുണ്ട്.
സിറ്റി ഓഫ് വൈറ്റ് മാര്‍ബിള്‍ എന്നാണ് തലസ്ഥാന നഗരിയായ അഷ്ഗബത് അറിയപ്പെടുന്നത് തന്നെ. വെളുത്ത നിറമുള്ള കെട്ടിടങ്ങളാണിവിടെ കൂടുതലുമുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Known as the 'City of White Marble', the capital holds the world record for the highest concentration of white marble buildings.
Keywords: World, Turkmenistan
വിലക്ക് നിലവില്‍ വന്നതോടെ നിരവധി കാറുകള്‍ പോലീസ് പിടികൂടുന്നതായി ക്രോണിക്കിള്‍സ് ഓഫ് തുര്‍ക്ക് മെനിസ്ഥാന്‍ റിപോര്‍ട്ട് ചെയ്തു. നീല, ചുമപ്പ്, പച്ച നിറങ്ങളുള്ള കാറുകളും പോലീസ് നിരത്തുകളില്‍ നിന്നും മാറ്റുന്നുണ്ട്.
സിറ്റി ഓഫ് വൈറ്റ് മാര്‍ബിള്‍ എന്നാണ് തലസ്ഥാന നഗരിയായ അഷ്ഗബത് അറിയപ്പെടുന്നത് തന്നെ. വെളുത്ത നിറമുള്ള കെട്ടിടങ്ങളാണിവിടെ കൂടുതലുമുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Known as the 'City of White Marble', the capital holds the world record for the highest concentration of white marble buildings.
Keywords: World, Turkmenistan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.