ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭർത്താവിനെ കൊന്ന ഭാര്യക്ക് ജീവപര്യന്തം
                                                 Jun 16, 2016, 07:39 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 അഹമ്മദാബാദ്: (www.kvartha.com 16.06.2016) ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം തടവ് ശിക്ഷ. അഹമ്മദാബാദിലാണ് സംഭവം. 54കാരിയായ വിമല വഗേലയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. 
 
 
  
  
വിമലയ്ക്ക് ജീവപര്യന്തം തടവും രണ്ടായിരം രൂപ പിഴയും ചുമത്തി.
 
  
പിഴ അടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണം. 2013 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം.
 
  
വിമലയും ഭർത്താവ് നരസിംഗും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വിമല ലൈംഗിക ബന്ധം ആവശ്യപ്പെട്ടപ്പോൾ നരസിംഗ് വിസമ്മതിച്ചു. മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവിനെ തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നു.
 
  
സംഭവത്തിന് ശേഷം വീട് പൂട്ടിയ വിമല പൊലീസ് സ്റ്റേഷനിലെത്തിയ വിമല കീഴടങ്ങുകയായിരുന്നു.
 
   
  
SUMMARY: Ahmedabad: A city sessions court on Monday sentenced a woman to life imprisonment as she was held guilty of killing her husband after he refused to have relation with her.
 
  
Keywords: Ahmedabad, City sessions court, Monday, Sentenced, Woman, Life imprisonment, Guilty, Killing, Husband, Refused 
വിമലയ്ക്ക് ജീവപര്യന്തം തടവും രണ്ടായിരം രൂപ പിഴയും ചുമത്തി.
പിഴ അടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണം. 2013 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം.
വിമലയും ഭർത്താവ് നരസിംഗും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വിമല ലൈംഗിക ബന്ധം ആവശ്യപ്പെട്ടപ്പോൾ നരസിംഗ് വിസമ്മതിച്ചു. മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവിനെ തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നു.
സംഭവത്തിന് ശേഷം വീട് പൂട്ടിയ വിമല പൊലീസ് സ്റ്റേഷനിലെത്തിയ വിമല കീഴടങ്ങുകയായിരുന്നു.
SUMMARY: Ahmedabad: A city sessions court on Monday sentenced a woman to life imprisonment as she was held guilty of killing her husband after he refused to have relation with her.
Keywords: Ahmedabad, City sessions court, Monday, Sentenced, Woman, Life imprisonment, Guilty, Killing, Husband, Refused
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
