മധുര: (www.kvartha.com 05.06.2016) മുപ്പത്തിയേഴ് പേരുടെ ജീവനെടുത്ത മധുര കലാപത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വാധിന്‍ ഭാരത് വിധിക് സത്യാഗ്രഹ എന്ന സംഘടനയുടെ നേതാവ് രാം ബ്രിക്ഷ് യാദവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗാസിപൂര്‍ ജില്ലയിലെ റായ്പൂര്‍ ബാഗ്പൂര്‍ ഗ്രാമവാസിയാണ് യാദവ്. കൊല്ലപ്പെട്ട സായുധരായ പ്രക്ഷോഭകര്‍ക്കിടയില്‍ നിന്നുമാണ് യാദവിന്റെ മൃതദേഹം കണ്ടെടുത്തത്. ഇയാളുടെ അനുയായികള്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അറിയിച്ചുവെന്നും അവരുടെ ഉറപ്പ് ലഭിക്കുക കൂടി ചെയ്താല്‍ സ്ഥിരീകരണം ലഭിക്കുമെന്നും യുപി ഡിജിപി ജാവീദ് അഹമ്മദ് പറഞ്ഞു.
SUMMARY: Mathura: Ram Briksh Yadav, the leader of self-styled cult group ‘Swadhin Bharat Vidhik Satyagraha’ and mastermind behind Mathura violence that ended up costing the lives of 37 people has been declared dead by the UP police.
Keywords: National, Mathura, Ram Briksh Yadav, Leader, Self-styled, Cult group, Swadhin Bharat Vidhik Satyagraha, Mastermind, Behind, Mathura violence, Ended up, Costing, 37 people, UP police.
ഗാസിപൂര്‍ ജില്ലയിലെ റായ്പൂര്‍ ബാഗ്പൂര്‍ ഗ്രാമവാസിയാണ് യാദവ്. കൊല്ലപ്പെട്ട സായുധരായ പ്രക്ഷോഭകര്‍ക്കിടയില്‍ നിന്നുമാണ് യാദവിന്റെ മൃതദേഹം കണ്ടെടുത്തത്. ഇയാളുടെ അനുയായികള്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അറിയിച്ചുവെന്നും അവരുടെ ഉറപ്പ് ലഭിക്കുക കൂടി ചെയ്താല്‍ സ്ഥിരീകരണം ലഭിക്കുമെന്നും യുപി ഡിജിപി ജാവീദ് അഹമ്മദ് പറഞ്ഞു.
SUMMARY: Mathura: Ram Briksh Yadav, the leader of self-styled cult group ‘Swadhin Bharat Vidhik Satyagraha’ and mastermind behind Mathura violence that ended up costing the lives of 37 people has been declared dead by the UP police.
Keywords: National, Mathura, Ram Briksh Yadav, Leader, Self-styled, Cult group, Swadhin Bharat Vidhik Satyagraha, Mastermind, Behind, Mathura violence, Ended up, Costing, 37 people, UP police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.