മുംബൈയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് 4 മരണം; അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിയതായി ആശങ്ക
Aug 31, 2017, 11:49 IST
മുംബൈ: (www.kvartha.com 31.08.2017) മുംബൈയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് നാല് മരണം. 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.
ജെജെ ജംഗ്ഷന് സമീപമുള്ള പക്മോഡിയ സ്ട്രീറ്റിലെ കെട്ടിടമാണ് തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രാവിലെ എട്ടരയോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മുംബൈയില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. തകര്‍ന്ന കെട്ടിടത്തില്‍ ഒമ്പതോളം കുടുംബങ്ങളാണ് താമസിച്ചിരുന്നത്. മുപ്പത് പേരോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് റിപോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A building has collapsed near JJ Junction in Pakmodia street in Mumbai. Many people are feared trapped. Stay with us for live updates:
Keywords: National, Mumbai, Building Collapse
ജെജെ ജംഗ്ഷന് സമീപമുള്ള പക്മോഡിയ സ്ട്രീറ്റിലെ കെട്ടിടമാണ് തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രാവിലെ എട്ടരയോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മുംബൈയില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. തകര്‍ന്ന കെട്ടിടത്തില്‍ ഒമ്പതോളം കുടുംബങ്ങളാണ് താമസിച്ചിരുന്നത്. മുപ്പത് പേരോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് റിപോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A building has collapsed near JJ Junction in Pakmodia street in Mumbai. Many people are feared trapped. Stay with us for live updates:
Keywords: National, Mumbai, Building Collapse
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.