ADVERTISEMENT
സബര്‍കന്ത(ഗുജറാത്ത്): വിശ്വാസ്യത തെളിയിക്കാന്‍ 15 പേരുടെ കൈ തിളച്ച എണ്ണയില്‍ മുക്കി. ഗുജറാത്തിലെ ബേയാഡ് താലൂക്കിലെ ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, നഗരസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് സംഭവം നടന്നത്. സംഭവത്തോടനുബന്ധിച്ച് ഗിരീഷ് പര്‍മര്‍ എന്ന സ്ഥാനാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഗിരീഷിന് വോട്ട് ചെയ്‌തെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് 15 പേരുടെ കൈ തിളച്ച എണ്ണയില്‍ മുക്കിച്ചത്. ഒരേ സമുദായത്തില്‍ പെട്ട യുവാക്കളാണ് അത്യാചാരത്തിന് ഇരയായത്. പൊള്ളലേറ്റ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാക്കളുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്.
SUMMERY: Sabarkantha (Gujarat): Fifteen people on Wednesday received burn injuries after they dipped their hands in hot oil to convince a candidate, who lost in Panchayat elections, that they had voted for him, police said on Wednesday.
Keywords: National, Girish Parmar, Detained, Derai village, Bayad taluka, District Panchayat, Gram Panchayat, Nagarpalika elections
ഗിരീഷിന് വോട്ട് ചെയ്‌തെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് 15 പേരുടെ കൈ തിളച്ച എണ്ണയില്‍ മുക്കിച്ചത്. ഒരേ സമുദായത്തില്‍ പെട്ട യുവാക്കളാണ് അത്യാചാരത്തിന് ഇരയായത്. പൊള്ളലേറ്റ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാക്കളുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്.
SUMMERY: Sabarkantha (Gujarat): Fifteen people on Wednesday received burn injuries after they dipped their hands in hot oil to convince a candidate, who lost in Panchayat elections, that they had voted for him, police said on Wednesday.
Keywords: National, Girish Parmar, Detained, Derai village, Bayad taluka, District Panchayat, Gram Panchayat, Nagarpalika elections
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
