ADVERTISEMENT
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐഎം പാര്‍ട്ടി സെക്രട്ടേറിയേറ്റില്‍ വിഎസിന് നേരെയുണ്ടായ ഔദ്യോഗീക പക്ഷത്തിന്റെ ആക്രമണത്തില്‍ വിഎസ് തികച്ചും ഒറ്റപ്പെട്ടു. തികഞ്ഞ അച്ചടക്ക ലംഘനം നടത്തിയ വിഎസിനെതിരെ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ ഒന്നടങ്കം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. വിഎസ് പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് അംഗങ്ങള്‍ ആരോപിച്ചു.
എന്നാല്‍ വിഎസ് തന്റെ നടപടികളെ ശക്തിമായി ന്യായീകരിക്കുകയും പിണറായിയുടെ 'കുലം കുത്തി' പ്രയോഗം ശരിയായില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ടിപി വധത്തില്‍ പോലീസ് അന്വേഷണത്തെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും വിഎസ് തുറന്നടിച്ചു.
എന്നാല്‍ വിഎസ് തന്റെ നടപടികളെ ശക്തിമായി ന്യായീകരിക്കുകയും പിണറായിയുടെ 'കുലം കുത്തി' പ്രയോഗം ശരിയായില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ടിപി വധത്തില്‍ പോലീസ് അന്വേഷണത്തെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും വിഎസ് തുറന്നടിച്ചു.
English Summery
All members in party secretariat turned against VS in state meeting held in Thiruvananthapuram.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

