കുര്യന് വിഷയത്തില്‍ തീരുമാനം ഉടനുണ്ടാകും: പി.സി ചാക്കോ
                                                 Feb 10, 2013, 20:00 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 തൃശൂര്‍: സൂര്യനെല്ലിക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പി.ജെ കുര്യന്റെ രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം സംബന്ധിച്ച വിഷയത്തില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് കോണ്‍ഗ്രസ് തീരുമാനമെടുക്കുമെന്ന് പി.സി ചാക്കോ എം.പി പറഞ്ഞു. തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
 
  
  
 
പാര്‍ട്ടിക്ക് മുന്നിലെത്തുന്ന വിഷയങ്ങള്‍ പാര്‍ട്ടി പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്ക് അത് തള്ളിക്കളയാന്‍ സാധിക്കില്ലെന്നും പി.സി. ചാക്കോ പറഞ്ഞു.  
  
 
   
   
 
   
   
   
Keywords : Thrissur, Kerala, P.C. Chacko, Medias, Congress, Suryanelli, Parliament, Decision, Politics, MP, P.J. Kurian, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Congress decision on Kurien issue before Budget session: Chacko 
  
പാര്‍ട്ടിക്ക് മുന്നിലെത്തുന്ന വിഷയങ്ങള്‍ പാര്‍ട്ടി പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്ക് അത് തള്ളിക്കളയാന്‍ സാധിക്കില്ലെന്നും പി.സി. ചാക്കോ പറഞ്ഞു.  
  Keywords : Thrissur, Kerala, P.C. Chacko, Medias, Congress, Suryanelli, Parliament, Decision, Politics, MP, P.J. Kurian, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Congress decision on Kurien issue before Budget session: Chacko
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                