ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ചിത്രം 'കടുവ'; ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കിടിലന്‍ ലുക്കില്‍ പൃഥ്വിരാജ്
                                                 Oct 16, 2019, 12:44 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
  കൊച്ചി: (www.kvartha.com 16.10.2019) ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 'കടുവ'യിലൂടെ ഷാജി കൈലാസ് മടങ്ങിയെത്തുന്നു. പൃഥിരാജ് നായകനാകുന്ന ചിത്രം ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മിക്കുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജിന്റെ പിറന്നാളിനോടനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. 
 
 
 
പോലീസുകാരെ നിലംപരിശാക്കി ജീപ്പിനു മുകളില്‍ കയറിയിരിക്കുന്ന അച്ചായന്‍ ലുക്കിലാണ് പൃഥി. ജിനു വി എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. യഥാര്‍ഥ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഏറ്റവും പുതിയ ചിത്രം 'കടുവ' വരുന്നത്.
 
 
 
  
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
 
  
  
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Director, Prithvi Raj, Kaduva: Prithviraj joins Shaji Kailas for a real life story 
പോലീസുകാരെ നിലംപരിശാക്കി ജീപ്പിനു മുകളില്‍ കയറിയിരിക്കുന്ന അച്ചായന്‍ ലുക്കിലാണ് പൃഥി. ജിനു വി എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. യഥാര്‍ഥ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഏറ്റവും പുതിയ ചിത്രം 'കടുവ' വരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Cinema, Entertainment, Actor, Director, Prithvi Raj, Kaduva: Prithviraj joins Shaji Kailas for a real life story
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
