ത്വക്കിന്റെ നിറം കൂട്ടുന്നതിനും ചുളിവുകള്‍ വരാതിരിക്കുന്നതിനും സൗന്ദര്യവര്‍ധക മരുന്നുകള്‍; ഇടനിലക്കാരന്‍ അറസ്റ്റില്‍
Jul 11, 2019, 16:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 11.07.2019) സൗന്ദര്യവര്‍ധക മരുന്നുകളുമായി ഇടനിലക്കാരന്‍ അറസ്റ്റില്‍. നെടുമ്പാശേരി വിമാനത്താവളത്തിലാണ് അനധികൃതമായി കടത്തിക്കൊണ്ടു വന്ന ലക്ഷക്കണക്കിനു രൂപയുടെ സൗന്ദര്യവര്‍ധക മരുന്നുകള്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. കര്‍ണാടക ഭട്കല്‍ സ്വദേശിയായ ഇടനിലക്കാരനും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അധികൃതരുടെ പിടിയിലായി.
ഇത്തരം സൗന്ദര്യവര്‍ധക മരുന്നുകള്‍ ബോളിവുഡില്‍ അടക്കമുള്ള സിനിമാതാരങ്ങള്‍ക്ക് നല്‍കാനാണെന്നാണ് ഇടനിലക്കാരന്‍ മൊഴി നല്‍കിയത്. ത്വക്കിന്റെ നിറം കൂട്ടുന്നതിനും ചുളിവുകള്‍ വരാതിരിക്കുന്നതിനുമുള്ള മരുന്നുകളാണ് ഇവയില്‍ ഏറെയുമുള്ളത്. എന്നാല്‍ ഇയാളുടെ കയ്യില്‍ ഇത്തരം ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ലൈസന്‍സോ ബില്ലോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Arrest, Airport, Drugs, Caught imported cosmetics drugs in Nedumbassery
ഇത്തരം സൗന്ദര്യവര്‍ധക മരുന്നുകള്‍ ബോളിവുഡില്‍ അടക്കമുള്ള സിനിമാതാരങ്ങള്‍ക്ക് നല്‍കാനാണെന്നാണ് ഇടനിലക്കാരന്‍ മൊഴി നല്‍കിയത്. ത്വക്കിന്റെ നിറം കൂട്ടുന്നതിനും ചുളിവുകള്‍ വരാതിരിക്കുന്നതിനുമുള്ള മരുന്നുകളാണ് ഇവയില്‍ ഏറെയുമുള്ളത്. എന്നാല്‍ ഇയാളുടെ കയ്യില്‍ ഇത്തരം ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ലൈസന്‍സോ ബില്ലോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Arrest, Airport, Drugs, Caught imported cosmetics drugs in Nedumbassery
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

