ജക്കാര്‍ത്ത: (www.kvartha.com 17.04.2015) ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്തൊനേഷ്യന്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി പരിശോധന നടത്തി. കിഴക്കന്‍ ഇന്തൊനീഷ്യയിലെ അമ്പന്‍ നഗരത്തില്‍ നിന്ന് 122 യാത്രക്കാരുമായി ജക്കാര്‍ത്തയിലേക്കു പുറപ്പെട്ട വിമാനത്തിലാണ് ബോംബു ഭീഷണി.
ബോംബു ഭീഷണിയെ തുടര്‍ന്ന് ദക്ഷിണ സുലാവെസിയില്‍ മക്കാസ്സാറിലെ സുല്‍ത്താന്‍ ഹസാനുദ്ദീന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ബാടിക് എയര്‍ വിമാനത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ഇന്തൊനീഷ്യയിലെ ചെലവു കുറഞ്ഞ വിമാന സര്‍വീസായ ലയണ്‍ എയറിന്റെ ഭാഗമാണ് ബാടിക് എയര്‍.
എന്നാല്‍ പരിശോധനയില്‍ ബോംബ് കണ്ടെത്താനായില്ല. അമ്പനിലെ എയര്‍ട്രാഫിക്
കണ്‍ട്രോളറിലേക്കു ടെക്സ്റ്റ് മെസേജ് ആയാണ് ബോംബ് ഭീഷണിയെത്തിയത്. അതേസമയം ഭീഷണി സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചു.
ബോംബു ഭീഷണിയെ തുടര്‍ന്ന് ദക്ഷിണ സുലാവെസിയില്‍ മക്കാസ്സാറിലെ സുല്‍ത്താന്‍ ഹസാനുദ്ദീന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ബാടിക് എയര്‍ വിമാനത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ഇന്തൊനീഷ്യയിലെ ചെലവു കുറഞ്ഞ വിമാന സര്‍വീസായ ലയണ്‍ എയറിന്റെ ഭാഗമാണ് ബാടിക് എയര്‍.
എന്നാല്‍ പരിശോധനയില്‍ ബോംബ് കണ്ടെത്താനായില്ല. അമ്പനിലെ എയര്‍ട്രാഫിക്
കണ്‍ട്രോളറിലേക്കു ടെക്സ്റ്റ് മെസേജ് ആയാണ് ബോംബ് ഭീഷണിയെത്തിയത്. അതേസമയം ഭീഷണി സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചു.
Also Read:
വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സികുട്ടിവ് എഞ്ചിനീയര്‍ ഹൃദയാഘാതം മൂലം മരിച്ചു
Keywords: Indonesia flight makes emergency landing after bomb threat, Passengers, Message, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.