കൊച്ചി: റവല്യൂഷണറി പാര്‍ടി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ പി.കെ കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ 13ാം പ്രതിയും സി.പി.എം ഏരിയാ കമ്മിറ്റി അംഗവുമാണ് കുഞ്ഞനന്തന്‍. കുഞ്ഞനന്തന് ജാമ്യം അനുവദിക്കുകയാണെങ്കില്‍ സാക്ഷികളുടെ ജീവന് ഭീഷണിയുണ്ടാകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കേസിന്റെ അന്വേഷണം നടക്കുന്ന അവസരത്തില്‍ കുഞ്ഞനന്തന്‍ ഒളിവില്‍ പോയ കാര്യവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. തന്റെ രോഗാവസ്ഥയും വിചാരണാ കോടതിയില്‍ പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ സാക്ഷിവിസ്താരം പൂര്‍ത്തിയായതും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നായിരുന്നു പി.കെ.കുഞ്ഞനന്തന്റെ ആവശ്യം.
എന്നാല്‍ കേസിലെ സാക്ഷികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഭീഷണിയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം തള്ളിക്കളയാനാവില്ലെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് സതീഷചന്ദ്രന്റെ ബെഞ്ച് നിരീക്ഷിച്ചു.
Also Read:
ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനത്തിന് സജ്ജമായി
Keywords: Bail, T.P Chandrasekhar Murder Case, High Court, C.P.M, Family, Justice, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

കേസിന്റെ അന്വേഷണം നടക്കുന്ന അവസരത്തില്‍ കുഞ്ഞനന്തന്‍ ഒളിവില്‍ പോയ കാര്യവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. തന്റെ രോഗാവസ്ഥയും വിചാരണാ കോടതിയില്‍ പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ സാക്ഷിവിസ്താരം പൂര്‍ത്തിയായതും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നായിരുന്നു പി.കെ.കുഞ്ഞനന്തന്റെ ആവശ്യം.
എന്നാല്‍ കേസിലെ സാക്ഷികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഭീഷണിയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം തള്ളിക്കളയാനാവില്ലെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് സതീഷചന്ദ്രന്റെ ബെഞ്ച് നിരീക്ഷിച്ചു.
Also Read:
ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനത്തിന് സജ്ജമായി
Keywords: Bail, T.P Chandrasekhar Murder Case, High Court, C.P.M, Family, Justice, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.