ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: സൊമാലിയന്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ വിട്ടയച്ചു. 20 ഇന്ത്യക്കാര്‍ സഞ്ചരിച്ച തുര്‍ക്കിഷ് കപ്പലാണ് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ വിട്ടയച്ചത്. ജൂലൈ 17 നാണ് പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗാബണിലെ ജെന്റില്‍ തുറമുഖത്തിനു സമീപം വെച്ച് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയത്. എം.വി കോട്ടണ്‍ എന്ന കപ്പലാണ് റാഞ്ചിയത്. 20 ഇന്ത്യക്കാരില്‍ ആറ് പേര് കൊല്‍ക്കത്ത സ്വദേശികളും രണ്ടു പേര് മലയാളികളുമാണ്.
ജൂലൈ 14 മുതലാണ് കപ്പലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിരുന്നത്. വിട്ടയക്കപ്പെട്ട കപ്പലിലെ ജോലിക്കാര്‍ ബന്ധുക്കളെ മോചനകാര്യം അറിയിച്ചിട്ടുണ്ട്.
തുര്‍ക്കിയിലെ തുറമുഖത്തേക്ക് കപ്പല്‍ എത്തിച്ചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്. മോചനം സംബന്ധിച്ചുള്ള മറ്റു വിവരങ്ങള്‍ വ്യക്തമായിട്ടില്ല. കേന്ദ്ര ഷിപ്പിംഗ് ഡയറക്ടറും ജനറലും കപ്പല്‍ മോചിപ്പിച്ചതായി അറിയിച്ചിട്ടുണ്ട്.
Related News:
20 ഇന്ത്യക്കാര്‍ സഞ്ചരിച്ച തുര്‍ക്കിഷ് കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി
Also Read:
കപ്പല്‍ വിട്ടയച്ചതായുള്ള ഫോണ്‍വിളിയെത്തി; നാട്ടിൽ ആഹ്ലാദം
Keywords: Somalian Pirates, Ship, Mumbai, Kolkata, Media, Report, Africa, National,Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ജൂലൈ 14 മുതലാണ് കപ്പലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിരുന്നത്. വിട്ടയക്കപ്പെട്ട കപ്പലിലെ ജോലിക്കാര്‍ ബന്ധുക്കളെ മോചനകാര്യം അറിയിച്ചിട്ടുണ്ട്.
തുര്‍ക്കിയിലെ തുറമുഖത്തേക്ക് കപ്പല്‍ എത്തിച്ചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്. മോചനം സംബന്ധിച്ചുള്ള മറ്റു വിവരങ്ങള്‍ വ്യക്തമായിട്ടില്ല. കേന്ദ്ര ഷിപ്പിംഗ് ഡയറക്ടറും ജനറലും കപ്പല്‍ മോചിപ്പിച്ചതായി അറിയിച്ചിട്ടുണ്ട്.
Related News:
20 ഇന്ത്യക്കാര്‍ സഞ്ചരിച്ച തുര്‍ക്കിഷ് കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി
Also Read:
കപ്പല്‍ വിട്ടയച്ചതായുള്ള ഫോണ്‍വിളിയെത്തി; നാട്ടിൽ ആഹ്ലാദം
Keywords: Somalian Pirates, Ship, Mumbai, Kolkata, Media, Report, Africa, National,Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
