അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണം ഗര്‍ഭിണികളുടെ മദ്യ ഉപഭോഗം: കെ.സി. ജോസഫ്
Jul 22, 2013, 15:54 IST
കണ്ണൂര്‍: അട്ടപ്പാടിയിലെ ശിശുമരണം ഗര്‍ഭിണികളുടെ മദ്യ ഉപഭോഗം മൂലമാണെന്ന് സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്. അട്ടപ്പാടിയിലെ മിക്ക ഊരുകളിലും ചാരായത്തിന്റെ ഉപയോഗം വ്യാപകമാണെന്നും ഗര്‍ഭിണികളിലെ അമിത ചാരായ ഉപഭോഗമാണ് നവജാത ശിശുമരണത്തിന്റെ യഥാര്‍ഥ കാരണമെന്നത് കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.
ഗര്‍ഭിണികള്‍ മദ്യം ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മദ്യഉപഭോഗം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കും. മദ്യ ഉപയോഗത്തില്‍ കുറവുവരുത്തിയാല്‍ മാത്രമേ ഇപ്പോള്‍ ഉണ്ടാകുന്ന മിക്ക പ്രശ്നങ്ങളും പരിഹരിക്കാനാകൂ. ആദിവാസികളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും കെ.സി. ജോസഫ് കൂട്ടിച്ചേര്‍ത്തു.
Also read:
മെമ്പര്‍ഷിപ്പ് ചേര്‍ക്കാന്‍ പോയ ഭാര്യയെ ഭര്‍ത്താവ് പിന്തുടര്ന്ന് മര്‍ദിച്ചു
Keywords: K.C. Joseph, Kannur, Child, Death, Kerala, Pregnant, K.C. Joseph blames liquor consumption for child death, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഗര്‍ഭിണികള്‍ മദ്യം ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മദ്യഉപഭോഗം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കും. മദ്യ ഉപയോഗത്തില്‍ കുറവുവരുത്തിയാല്‍ മാത്രമേ ഇപ്പോള്‍ ഉണ്ടാകുന്ന മിക്ക പ്രശ്നങ്ങളും പരിഹരിക്കാനാകൂ. ആദിവാസികളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും കെ.സി. ജോസഫ് കൂട്ടിച്ചേര്‍ത്തു.

മെമ്പര്‍ഷിപ്പ് ചേര്‍ക്കാന്‍ പോയ ഭാര്യയെ ഭര്‍ത്താവ് പിന്തുടര്ന്ന് മര്‍ദിച്ചു
Keywords: K.C. Joseph, Kannur, Child, Death, Kerala, Pregnant, K.C. Joseph blames liquor consumption for child death, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.