Inspection | വൈദേകത്തില്‍ നടന്നത് ടിഡിഎസുമായി ബന്ധപ്പെട്ട പരിശോധന മാത്രമെന്ന് സിഇഒ
Mar 2, 2023, 23:09 IST
കണ്ണൂര്‍: (www.kvartha.com) മൊറാഴ വെള്ളിക്കീലിലെ വൈദേകം റിസോര്ടിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ടിഡിഎസുമായി ബന്ധപ്പെട്ട പരിശോധന മാത്രമാണെന്ന് വൈദേകം റിസോര്‍ട് സിഇഒ തോമസ് ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ആ പരിശോധനയെ സ്വാഗതം ചെയ്യുകയാണ്. കള്ളപ്പണവുമായി ബന്ധപ്പെട്ട ഒരു കാര്യവും വൈദേകത്തില്‍ നടക്കുന്നില്ല. എല്ലാ ഇടപാടുകളും ബാങ്ക് അകൗണ്ട് വഴി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ കംപനിയിലേക്ക് വന്ന പണം പുതുതായൊന്നും വന്നതല്ല, ഈ രാജ്യത്തെ പൗരന്മാരായ ചിലര്‍ അവരുടെ ബാങ്ക് അകൗണ്ടിലുള്ള പണം ബാങ്ക് വഴി അയച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ നാട്ടില്‍ വ്യവസായ സംരംഭം തുടങ്ങുന്നതിനാണ് അവരൊക്കെ പണം നിക്ഷേപിച്ചത്. ആയുര്‍വേദ റിസോര്‍ടും ടൂറിസവുമൊക്കെ സാധാരണക്കാര്‍ക്ക് ചികിത്സ കിട്ടുന്നതിനാണ്. ഒരാളുടെ വയറ്റിലെ കാഷ്ഠം കണ്ടു കൊണ്ടു മാത്രം അയാളെ കുറ്റം പറയരുതെന്നും ഇപി ജയരാജന് വൈദേകം റിസോര്‍ടുമായി യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Keywords: Latest-News, Kerala, Kannur, Top-Headlines, Income Tax, Inspection, Video, E.P Jayarajan, Videka Resort, CEO says only TDS related inspection done in Videka. < !- START disable copy paste -->
ആ പരിശോധനയെ സ്വാഗതം ചെയ്യുകയാണ്. കള്ളപ്പണവുമായി ബന്ധപ്പെട്ട ഒരു കാര്യവും വൈദേകത്തില്‍ നടക്കുന്നില്ല. എല്ലാ ഇടപാടുകളും ബാങ്ക് അകൗണ്ട് വഴി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ കംപനിയിലേക്ക് വന്ന പണം പുതുതായൊന്നും വന്നതല്ല, ഈ രാജ്യത്തെ പൗരന്മാരായ ചിലര്‍ അവരുടെ ബാങ്ക് അകൗണ്ടിലുള്ള പണം ബാങ്ക് വഴി അയച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ നാട്ടില്‍ വ്യവസായ സംരംഭം തുടങ്ങുന്നതിനാണ് അവരൊക്കെ പണം നിക്ഷേപിച്ചത്. ആയുര്‍വേദ റിസോര്‍ടും ടൂറിസവുമൊക്കെ സാധാരണക്കാര്‍ക്ക് ചികിത്സ കിട്ടുന്നതിനാണ്. ഒരാളുടെ വയറ്റിലെ കാഷ്ഠം കണ്ടു കൊണ്ടു മാത്രം അയാളെ കുറ്റം പറയരുതെന്നും ഇപി ജയരാജന് വൈദേകം റിസോര്‍ടുമായി യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Keywords: Latest-News, Kerala, Kannur, Top-Headlines, Income Tax, Inspection, Video, E.P Jayarajan, Videka Resort, CEO says only TDS related inspection done in Videka. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.