റെയില്‍വേക്ക് പുതിയ ഹെല്‍പ്പ് ലൈന്‍; ഇനി മുതല്‍ 139 ല്‍ വിളിക്കാം; നേരത്തെ ഉണ്ടായിരുന്ന 182 എന്ന ഹെല്പ്പ്ലൈന് നമ്പര്‍ തുടരും
Jan 3, 2020, 10:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 03.01.2020) ട്രെയിന്‍ യാത്രയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഇനി 139 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഉപയോഗിക്കാം. പരാതികള്‍ക്കും അന്വേഷണത്തിനും സഹായങ്ങള്‍ക്കുമാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഈ ഹെല്പ്പ്ലൈന് നമ്പര്‍. വിവിധ ആവശ്യങ്ങള്‍ക്കായി നിലവിലുണ്ടായിരുന്ന ആറ് നമ്പരുകള്‍ യോജിപ്പിച്ചാണ് പുതിയ ഹെല്പ്പ്ലൈന് നമ്പര്‍. മുമ്പുണ്ടായിരുന്ന 182 എന്ന ഹെല്പ്പ്ലൈന് നമ്പര്‍ തുടരും.
12 ഭാഷകളില്‍ വിവരങ്ങള്‍ ഈ നമ്പരില്‍നിന്ന് ലഭിക്കും. ഇന്‍ട്രാക്ടീവ് വോയിസ് റെസ്പോണ്‍സ് സിസ്റ്റം വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എല്ലാ മൊബൈല്‍ ഫോണുകളില്‍നിന്നും 139ലേക്ക് വിളിക്കാനാകും. ചികിത്സ സഹായം, പിഎന്‍ആര്‍ വിവരങ്ങള്‍, ട്രെയിന്‍ സമയക്രമം, ഭക്ഷണം, വില്‍ചെയര്‍ എന്നിവ ബുക്കുചെയ്യുക തുടങ്ങിയവയെല്ലാം ഈ നമ്പരിലൂടെ ചെയ്യാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Railways Integrates Multiple Services To 139 Helpline, New Delhi, News, Railway, Technology, National.
12 ഭാഷകളില്‍ വിവരങ്ങള്‍ ഈ നമ്പരില്‍നിന്ന് ലഭിക്കും. ഇന്‍ട്രാക്ടീവ് വോയിസ് റെസ്പോണ്‍സ് സിസ്റ്റം വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എല്ലാ മൊബൈല്‍ ഫോണുകളില്‍നിന്നും 139ലേക്ക് വിളിക്കാനാകും. ചികിത്സ സഹായം, പിഎന്‍ആര്‍ വിവരങ്ങള്‍, ട്രെയിന്‍ സമയക്രമം, ഭക്ഷണം, വില്‍ചെയര്‍ എന്നിവ ബുക്കുചെയ്യുക തുടങ്ങിയവയെല്ലാം ഈ നമ്പരിലൂടെ ചെയ്യാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Railways Integrates Multiple Services To 139 Helpline, New Delhi, News, Railway, Technology, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

