ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് കവാടങ്ങൾ തുറന്നിട്ട് സൗദി അറേബ്യ; 3500 ലേറെ വിസകള്‍ അനുവദിച്ചു
Sep 4, 2021, 12:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്:(www.kvartha.com 04.09.2021) കോവിഡ് കാലത്ത് നിർത്തിവെച്ച വിദേശികൾക്കുള്ള ഉംറ തീർഥാടനം പുനരാരംഭിച്ച് സൗദി അറേബ്യ. മൂന്നാഴ്ചക്കുള്ളിൽ വിദേശ രാജ്യങ്ങിലേക്ക് 3,500 ലേറെ ഉംറ വിസകള്‍ അനുവദിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിസ അനുവദിച്ചവരിൽ 770 ആളുകൾ ഉംറ ചെയ്യാൻ മക്കയിലെത്തി.
ഉംറ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ മുസ്ലിങ്ങൾക്കും സൗദി അറേബ്യയുടെ കവാടം തുറന്നിരിക്കുകയാണ്. ഹോടെൽ മുറികൾ നിശ്ചയിക്കുന്നതും നിരീക്ഷിക്കുന്നതും ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ കീഴിൽ പെട്ടതല്ല. അതേസമയം ഹോടെൽ മുറി നിരക്കുകള്‍ പുന:പരിശോധിക്കണമെന്ന് ചേംബര്‍ ഓഫ് കൊമേഴ്സുകളോടും നിക്ഷേപകരോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: News, World, Riyadh, Umra, Saudi Arabia, Visa, COVID-19, Muslim, Hotel, Ministry, Top-Headlines, Hajj, Saudi Arabia has opened its doors to believers around the world who wish to perform Umrah: More than 3,500 visas were allowed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

