സ്വവര്‍ഗാനുരാഗികളായ പാക് യുവതികള്‍ ഇംഗ്ലണ്ടില്‍ അഭയം തേടി

 


ലണ്ടന്‍: പാക്കിസ്ഥാനില്‍ സ്വവര്‍ഗാനുരാഗം നിയമലംഘനമായ സാഹചര്യത്തില്‍
സ്വവര്‍ഗാനുരാഗികളായ പാക്കിസ്ഥാന്‍ യുവതികള്‍ ഇംഗ്ലണ്ടില്‍ അഭയം തേടി. രഹാന കൗസര്‍ (34), സോബിയ കമര്‍ (29) എന്നിവരാണ് ഇംഗ്ലണ്ടില്‍ അഭയം തേടിയത്.

ഇംഗ്ലണ്ടില്‍ അഭയം തേടിയെങ്കിലും ഇരുവര്‍ക്കുമെതിരേ വധഭീഷണിയുണ്ട്. ഇംഗ്ലണ്ടിലെ പാക് വംശജരില്‍ നിന്നാണു ഭീഷണിയുള്ളത്. ബെര്‍മിങ്ഹാമില്‍ പഠിക്കുകയാണു പെണ്‍കുട്ടികള്‍.

2013 മുതല്‍ സൗത്ത് യോര്‍ക്ക് ഷെയറില്‍ ഇരുവരും ഒരുമിച്ചു താമസിച്ചു വരികയാണ്. സ്റ്റുഡന്റ്‌സ് വിസയിലാണ് ഇരുവരും യുകെയില്‍ എത്തിയത്. ലാഹോര്‍ സ്വദേശിനിയാണു കൗസര്‍.
സ്വവര്‍ഗാനുരാഗികളായ പാക് യുവതികള്‍ ഇംഗ്ലണ്ടില്‍ അഭയം തേടി

SUMMARY:  Two Pakistani girls who married each other under new British laws have applied for political asylum in the UK claiming their lives would be in danger if they returned to Pakistan after their civil marriage in Leeds earlier this month, according to reports.

Key Words:  Pakistani girls,  British laws, Political asylum , UK , Pakistan, Rehana Kausar, , Sobia Komal, Civil partnership , Extremists, Rehana,  Sobia, Leeds,, Registrar , Britain from Pakistan, Student visas
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia