ചൈനയില്‍ നിന്ന് ഏറ്റവുമധികം ആയുധം വാങ്ങുന്നത് പാകിസ്ഥാന്‍: അമേരിക്ക
May 7, 2013, 12:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിംഗ്ടണ്‍: ലോകശക്തിയായ വളരുന്ന ചൈനയില്‍ നിന്ന് ഏറ്റവുമധികം ആയുധങ്ങള്‍ വാങ്ങുന്നത് പാകിസ്ഥാനാണെന്ന് അമേരിക്ക. 2007നും 2011നും ഇടയില്‍ പാകിസ്ഥാന്‍ ചൈനയില്‍ നിന്ന് 11 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ആയുധങ്ങള്‍ വാങ്ങിയെന്ന് പെന്റഗണ്‍ കണക്കുസഹിതം വെളിപ്പെടുത്തി.
ചൈനയെ സംബന്ധിച്ച് പെന്റഗണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുളളത്. റിപ്പോര്‍ട്ട് കോണ്‍ഗ്രസിന് സമര്‍പ്പിച്ചു. ചൈനയുടെ ആയുധവ്യാപാരത്തില്‍ പ്രകടമായ വളര്‍ച്ച ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ജെ എഫ് 17 യുദ്ധവിമാനം, യുദ്ധ ഹെലികോപ്റ്ററുകള്‍, കെ 8 ജെറ്റ് ട്രെയിനേഴ്‌സ്, കണ്‍ട്രോള്‍ എയര്‍ക്രാഫ്റ്റ്, മിസൈലുകള്‍ തുടങ്ങിയവയാണ് പാകിസ്ഥാന്‍ ചൈനയില്‍ നിന്ന് സ്വന്തമാക്കിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വിലയിലെ കുറവാണ് ചൈനീസ് ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്ഥാനെ പ്രേരിപ്പിക്കുന്നതെന്നും ചരിത്രപരമായി ഇരുരാജ്യങ്ങളും സൗഹൃദത്തിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Key Words: China, USD , Pentagon , Pakistan , Beijing, Weapons, Chinese defence, Middle East, North Africa, Yi Long , JF-17 fighter aircraft, F-22P frigates, K-8 jet trainers
ചൈനയെ സംബന്ധിച്ച് പെന്റഗണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുളളത്. റിപ്പോര്‍ട്ട് കോണ്‍ഗ്രസിന് സമര്‍പ്പിച്ചു. ചൈനയുടെ ആയുധവ്യാപാരത്തില്‍ പ്രകടമായ വളര്‍ച്ച ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ജെ എഫ് 17 യുദ്ധവിമാനം, യുദ്ധ ഹെലികോപ്റ്ററുകള്‍, കെ 8 ജെറ്റ് ട്രെയിനേഴ്‌സ്, കണ്‍ട്രോള്‍ എയര്‍ക്രാഫ്റ്റ്, മിസൈലുകള്‍ തുടങ്ങിയവയാണ് പാകിസ്ഥാന്‍ ചൈനയില്‍ നിന്ന് സ്വന്തമാക്കിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വിലയിലെ കുറവാണ് ചൈനീസ് ആയുധങ്ങള്‍ വാങ്ങാന്‍ പാകിസ്ഥാനെ പ്രേരിപ്പിക്കുന്നതെന്നും ചരിത്രപരമായി ഇരുരാജ്യങ്ങളും സൗഹൃദത്തിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Key Words: China, USD , Pentagon , Pakistan , Beijing, Weapons, Chinese defence, Middle East, North Africa, Yi Long , JF-17 fighter aircraft, F-22P frigates, K-8 jet trainers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
