Accidental Death | ബ്രസീലില്‍ ടൂറിസ്റ്റ് ബസ് ട്രകുമായി കൂട്ടിയിടിച്ച് 25 വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം; ജേക്കബിന മേയര്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു
Jan 9, 2024, 09:44 IST
ADVERTISEMENT
ബ്രസീലിയ: (KVARTHA) വന്‍ വാഹനാപകടത്തില്‍ 25 വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം. വിനോദസഞ്ചാരികളുമായി പോയ ബസും ട്രകും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബ്രസീലിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബഹിയയിലാണ് ദാരുണമായ സംഭവം. അപകടത്തില്‍ 6 ആറ് പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ ജേക്കബിന മേയര്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
അപകടകാരണം അറിവായിട്ടില്ല. വാഹനങ്ങളിലൊന്ന് ഓവര്‍ടേക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാവാം അപകടമുണ്ടായതെന്ന് ഫെഡറല്‍ ഹൈവേ പൊലീസിനെ ഉദ്ധരിച്ച് ബ്രസീല്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. എന്നാല്‍ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഞായറാഴ്ച രാത്രി പ്രാദേശിക സമയം 10.30 ഓടെ സാവോ ജോസ് ഡോ ജാക്യുചെ നഗരത്തിന് സമീപമുള്ള ഹൈവേയിലാണ് അപകടം. ബഹിയയുടെ വടക്കന്‍ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രമായ ഗ്വാരാജുബ ബീച്ച് സന്ദര്‍ശിച്ച ശേഷം മിനിബസ് യാകോബിന നഗരത്തിലേക്ക് മടങ്ങുകയായിരുന്നെന്ന് ഫോള്‍ഹ ഡി എസ് പൗലോ പത്രം റിപോര്‍ട് ചെയ്തു.
Keywords: News, World, World-News, Accident-News, Brazil News, 25 Died, Tourist Bus, Collides, Truck, Passengers, Injured, Brazil: 25 Died After Tourist Bus Collides With Truck.
അപകടകാരണം അറിവായിട്ടില്ല. വാഹനങ്ങളിലൊന്ന് ഓവര്‍ടേക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാവാം അപകടമുണ്ടായതെന്ന് ഫെഡറല്‍ ഹൈവേ പൊലീസിനെ ഉദ്ധരിച്ച് ബ്രസീല്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. എന്നാല്‍ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഞായറാഴ്ച രാത്രി പ്രാദേശിക സമയം 10.30 ഓടെ സാവോ ജോസ് ഡോ ജാക്യുചെ നഗരത്തിന് സമീപമുള്ള ഹൈവേയിലാണ് അപകടം. ബഹിയയുടെ വടക്കന്‍ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രമായ ഗ്വാരാജുബ ബീച്ച് സന്ദര്‍ശിച്ച ശേഷം മിനിബസ് യാകോബിന നഗരത്തിലേക്ക് മടങ്ങുകയായിരുന്നെന്ന് ഫോള്‍ഹ ഡി എസ് പൗലോ പത്രം റിപോര്‍ട് ചെയ്തു.
Keywords: News, World, World-News, Accident-News, Brazil News, 25 Died, Tourist Bus, Collides, Truck, Passengers, Injured, Brazil: 25 Died After Tourist Bus Collides With Truck.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

