ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍ : ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററെ അട്ടിമറിച്ച് ബ്രിട്ടന്റെ ആന്‍ഡി മുറേ ഒളിംപിക്സ് ടെന്നിസിലെ പുരുഷ സിംഗിള്‍സ് സ്വര്‍ണം സ്വന്തമാക്കി. 6-2, 6-1, 6-4 എന്ന സ്കോറിനായിരുന്നു മുറേയുടെ ഐതിഹാസിക വിജയം. മത്സരം ഒരു മണിക്കൂറും 56 മിനിറ്റും നീണ്ടുനിന്നു.
മൂന്ന് ഗ്രാന്‍സ്ലാം ഫൈനലുകളില്‍ ഫെഡറര്‍ മുറേയെ തോല്‍പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സാധ്യത കല്‍പിക്കപ്പെട്ടിരുന്നത് ഫെഡറര്‍ക്കായിരുന്നു. പക്ഷേ ചരിത്രം കുറിച്ചത് മുറേയായിരുന്നു.
SUMMARY: Britain's Andy Murray demolished Roger Federer 6-2, 6-1, 6-4 in the Olympic men's final on Sunday to win his first gold medal and avenge his Wimbledon final defeat against the world number one.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
