ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍: ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായിരുന്ന മേരി കോമിന് ലണ്ടന്‍ ഒളിംപിക്സില്‍ വെങ്കലം. വനിതകളുടെ ബോക്സിംഗില്‍ മേരികോമിന് വെങ്കലംകൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. സെമിഫൈനലില്‍ ബ്രിട്ടന്റെ നിക്കോള ആഡംസ് ആണ് ഇന്ത്യന്‍ പ്രതീക്ഷതകള്‍ ഇടിച്ചിട്ടത്.
ലണ്ടന്‍ ഒളിംപിക്സില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണിത്. മൂന്നാമത്തെ വെങ്കലവും. നിക്കോള 11-6 എന്ന സ്കോറിനാണ് മേരികോമിനെതോല്‍പിച്ചത്. ലോക രണ്ടാം റാങ്കുകാരിയായ ആഡംസ് ആദ്യ റൗണ്ട് മുതല്‍ തന്നെ മേരിക്കെതിരെ വ്യക്തമായ മേല്‍ക്കൈ നേടി.
മേരികോം അഞ്ചു തവണ ലോക ചാമ്പ്യനായിട്ടുണ്ട്. സെമിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ മേരികോം വെങ്കല മെഡല്‍ ഉറപ്പാക്കിയിരുന്നു.
SUMMARY: Mary Kom loses in semifinal, settles for bronze
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
