ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കൊച്ചി: (www.kvartha.com 06.10.2015) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ രണ്ടാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തുടക്കം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വടക്ക് കിഴക്കിന്റെ പോരാളികളായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയെ തകര്‍ത്തത്. ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെത്തിക്കാന്‍ കഴിഞ്ഞില്ല. 
 
 
 
49ാം മിനുട്ടില്‍ ജോസും 68ാം മിനുട്ടില്‍ മലയാളി താരം മുഹമ്മദ് റാഫിയും,72ാം മിനുട്ടില്‍ വാട്ടുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ വല കുലുക്കിയത്. 82ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മടക്കി. വെലീസ് ആണ് നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ഗോള്‍ നേടിയത്. 68ാം മിനുട്ടില്‍ മനോഹരമായ ഹെഡറിലൂടെയാണ് മലയാളി താരം മുഹമ്മദ് റാഫി ഗോള്‍ സ്വന്തമാക്കി.
 
  
  
   
   
  
Keywords: Sports, Football, ISL, Kerala Blasters 
49ാം മിനുട്ടില്‍ ജോസും 68ാം മിനുട്ടില്‍ മലയാളി താരം മുഹമ്മദ് റാഫിയും,72ാം മിനുട്ടില്‍ വാട്ടുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ വല കുലുക്കിയത്. 82ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മടക്കി. വെലീസ് ആണ് നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ഗോള്‍ നേടിയത്. 68ാം മിനുട്ടില്‍ മനോഹരമായ ഹെഡറിലൂടെയാണ് മലയാളി താരം മുഹമ്മദ് റാഫി ഗോള്‍ സ്വന്തമാക്കി.
Keywords: Sports, Football, ISL, Kerala Blasters
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
