ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 
  അബുദാബി: പ്രസവത്തെ തുടര്‍ന്ന് അബുദാബിയില്‍ കണ്ണൂര്‍ യുവതി മരിച്ചു. മാട്ടൂല്‍ ഏഴോത്തെ റുക്‌സാന (32)യാണ് പ്രസവത്തെത്തുടര്‍ന്നു മരിച്ചത്. പ്രസവത്തെ തുടര്‍ന്ന് മേയ് 23 മുതല്‍ റുക്‌സാന അബോധാവസ്ഥയിലായിരുന്നു. 
 
 
 
 
  
  
 
  
  
  
 
  
 
   മയ്യത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കബറടക്കം പിന്നീടു നാട്ടില്‍. അല്‍ഹുദ ഓര്‍ഫന്‍സ് കെയര്‍ വാദിഹുദ മാനേജര്‍ മുസ്തഫ ഇബ്രാഹിം-താഹിറ ദമ്പതികളുടെ മകളാണ്. ഏഴോത്തെ പി.ടി.അബ്ദുല്ലയാണ് ഭര്‍ത്താവ്. മക്കള്‍: വഫ, അബ്ദുല്‍ റഹിമാന്‍, സയാന്‍(13 ദിവസം). സഹോദരങ്ങള്‍: ഹസീന, മുഹ്‌സീന, നദീര്‍. റുക്‌സാനയുടെ മരണം ബന്ധുക്കളെയും സുഹൃത്തുകളെയും കണ്ണീരിലാഴ്ത്തി. 
 
 
 
   Keywords:  Abu Dhabi, Gulf, Obituary, Woman, Delivery       
 
 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
