നാറ്റോ കേന്ദ്രത്തിലേക്ക് ചാവേര്‍ ആക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു
                                                 Dec 2, 2012, 23:28 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 അഫ്ഗാനിസ്ഥാന്: അഫ്ഗാനിസ്ഥാനിലെ നാറ്റോ സേനാ കേന്ദ്രത്തിലുണ്ടായ ചാവേറാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. പ്രദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് ജലാലാബാദിലെ സൈനിക കേന്ദ്രത്തില്‍ ആക്രമണമുണ്ടായത്.
 അഫ്ഗാനിസ്ഥാന്: അഫ്ഗാനിസ്ഥാനിലെ നാറ്റോ സേനാ കേന്ദ്രത്തിലുണ്ടായ ചാവേറാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. പ്രദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് ജലാലാബാദിലെ സൈനിക കേന്ദ്രത്തില്‍ ആക്രമണമുണ്ടായത്. 
 സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറുകള്‍ സേനാ കേന്ദ്രത്തിന്റെ വിവിധ കോണുകളിലേക്ക് ഇടിച്ചുകയറ്റുകയും പിന്നാലെ അക്രമികള്‍ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് അഫ്ഗാന്‍ പ്രതിരോധ വക്താവ് അറിയിച്ചു. ചാവേര്‍ ആക്രമണത്തിനു പിന്നാലെ റോക്കറ്റ് ആക്രമണവും ഉണ്ടായതായി അധികൃതര്‍ അറിയിച്ചു.
സൈനിക യൂണിഫോമിലെത്തിയ ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
   Keywords: Afghanistan, Suicide attack, 12 kill, Nato army centre, Jalalabad, Car, Rocket attack, Police, Enquiry, World, Malayalam news, Suicide attack on Afghan NATO base kills 12 
 
 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                