അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തി
Jul 27, 2012, 15:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: വീട്ടമ്മയുടെയും മകന്റെയും മൃതദേഹം ഭര്‍തൃവീട്ടിലെ കിണറ്റില്‍ കണ്ടെത്തി. ഇരിട്ടി പടിയൂരിലെ കൊമ്പന്‍പാറയിലെ മൂപ്പന്റകത്ത് മുഹമ്മദിന്റെ ഭാര്യ ഫൗസിയ (30), മകന്‍ മുഹമ്മദ് നസീര്‍ (രണ്ടര) എന്നിവരാണു മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനു നോമ്പിനുള്ള അത്താഴ ഭക്ഷണം കഴിക്കാന്‍ വീ ട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ ഇരുവരെയും കാണാത്തതിനെ തുടര്‍ന്നു നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങള്‍ വീടിനുസമീപത്തുള്ള കിണറ്റില്‍ കണ്ടെത്തിയത്. മകനൊപ്പം ഫൗസിയ കിണറ്റില്‍ ചാടി മരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
മൃതദേഹങ്ങള്‍ ഇന്ക്വസറ്റിനുശേഷം പോസ്റ്റ്മോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. തലശേരിയില്‍ മദ്രസ അധ്യാപകനാണ് ഫൗസിയയുടെ ഭര്‍ത്താവ് മുഹമ്മദ്.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനു നോമ്പിനുള്ള അത്താഴ ഭക്ഷണം കഴിക്കാന്‍ വീ ട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ ഇരുവരെയും കാണാത്തതിനെ തുടര്‍ന്നു നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങള്‍ വീടിനുസമീപത്തുള്ള കിണറ്റില്‍ കണ്ടെത്തിയത്. മകനൊപ്പം ഫൗസിയ കിണറ്റില്‍ ചാടി മരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
മൃതദേഹങ്ങള്‍ ഇന്ക്വസറ്റിനുശേഷം പോസ്റ്റ്മോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. തലശേരിയില്‍ മദ്രസ അധ്യാപകനാണ് ഫൗസിയയുടെ ഭര്‍ത്താവ് മുഹമ്മദ്.
Keywords: Obituary, Kannur, Dead Body, Mother, Son, Well, Kerala, Fousiya, Mohammed Naseer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

