മലക­യ­റ്റ­ത്തി­ന് പോ­യ യു­വഎ­ഞ്ചി­നീ­യ­റു­ടെ മൃ­ത­ദേ­ഹം കാ­ട്ടില്‍ ക­ണ്ടെ­ത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലക­യ­റ്റ­ത്തി­ന് പോ­യ യു­വഎ­ഞ്ചി­നീ­യ­റു­ടെ മൃ­ത­ദേ­ഹം കാ­ട്ടില്‍ ക­ണ്ടെ­ത്തി
ബാം­ഗ്ലൂര്‍ : മ­ല­ക­യ­റ്റ­ത്തി­ന് പോ­യ യു­വ എ­ഞ്ചി­നീ­യ­റു­ടെ മൃ­ത­ദേ­ഹം ബ­ണ്ണേര്‍­ഗ­ട്ട ബ­യോ­ള­ജി­ക്കല്‍ പാര്‍­ക്ക് ഉള്‍­ക്കൊ­ള്ളു­ന്ന കൊടുംകാ­ട്ടില്‍ ക­ണ്ടെത്തി.

കാ­ട്ടാ­ന­യു­ടെ ആ­ക്ര­മ­ണ­ത്തി­ലാ­ണ് യു­വാ­വ് മ­രി­ച്ച­തെ­ന്ന് സം­ശ­യി­ക്കുന്നു. സ­ത്വ­ി­ക്ക് ശാ­സ്ത്രി എ­ന്ന യു­വാ­വാ­ണ് മ­രി­ച്ചത്. തി­ങ്ക­ളാഴ്­ച ഉ­ച്ച­യോ­ടെ­യാ­ണ് മൃ­ത­ദേ­ഹം ക­ണ്ടെ­ത്തി­യത്. ഞാ­യ­റാ­ഴ്­ച­യാ­ണ് സ­ത്വിക്കും കൂ­ട്ടു­കാരും ചേര്‍­ന്ന് മ­ല­ക­യ­റ്റ­ത്തി­ന് പു­റ­പ്പെ­ട്ട­ത്.

റാ­ഗി­ഹ­ള്ളി­യി­ലെ കി­ഴു­ക്കാം­തൂക്കാ­യ മ­ല­യ­ടി­വാ­ര­ത്തില്‍ യു­വ സംഘ­ത്തെ ത­ദ്ദേ­ശീയ­രില്‍ ചി­ലര്‍ ക­ണ്ടി­രുന്നു. രാത്രി ഏ­റെ വൈ­കി­യ­പ്പോ­ഴാ­ണ് സ­ത്വി­ക്ക് ശാ­സ്ത്രി കൂ­ട്ടം തെ­റ്റി കൊ­ടും­കാ­ട്ടില്‍­പ്പെ­ട്ടത്. കൂ­ട്ടു­കാര്‍ വി­വ­ര­മ­റി­യി­ച്ച­തി­നെ തു­ടര്‍­ന്ന് വ­ന­മേ­ഖ­ല­യി­ലെ താ­മ­സ­ക്കാരും നാ­ട്ടു­കാരും ചേര്‍­ന്ന് രാത്രി മു­തല്‍ തി­ര­ച്ചില്‍ ന­ട­ത്തി­യി­രു­ന്നെ­ങ്കിലും സ­ത്വി­ക്കി­നെ ക­ണ്ടെ­ത്താ­നാ­യില്ല. തി­ങ്ക­ളാഴ്­ച ഉ­ച്ച­യോ­ടെ­യാ­ണ് മൃ­ത­ദേ­ഹം ക­ണ്ടെ­ത്തി­യത്.

Keywords:  Bangalore, Obituary, National, Engineering Student 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia