ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 തളിപ്പറമ്പ്: (www.kvartha.com 10.05.2020) കോണ്‍ഗ്രസ് എസ് കണ്ണൂര്‍ ജില്ലജനറല്‍ സെക്രട്ടറി ചപ്പാരപ്പഹടവ്എരുവാട്ടിയില്‍മാത്യുപുതുപ്പറമ്പില്‍ (68) നിര്യാതനായി.ചങ്ങനാശ്ശേരി പട്ടത്താനംപുതുപ്പറമ്പില്‍ കുടുംബാംഗമാണ്. കണ്ണൂര്‍ ജില്ലലൈബ്രറി കൗണ്‍സില്‍ജോയിന്റ് സെക്രട്ടറി കൂടിയാണ്. 
 
 
 
ഭാര്യ: ത്രേസ്യാമ്മആനിതോട്ടത്തില്‍. മക്കള്‍: രാജേഷ് മാത്യു (ഷാര്‍ജ), റജീഷ് മാത്യു (സിവില്‍ എന്‍ജിനീയര്‍, റനീഷ് മാത്യു(കെ എസ് യുഎസ്സംസ്ഥാനപ്രസിഡണ്ട്),രഞ്ജിനി മാത്യു (ഖത്തര്‍). മരുമക്കള്‍: ഷീബ പുള്ളിട്ട് (രയരോം), നീതു പടയാട്ടില്‍ (ചേപ്പറമ്പ്), അഖില എളമ്പാശ്ശേരിയില്‍ (തിരുമേനി), വിനോ മല്ലികശ്ശേരി (വിളക്കന്നൂര്‍).
 
 
സഹോദരങ്ങള്‍: സലീനാമ്മവടക്കേ കൂറ്റ്, സൂസമ്മ കൈതാരം, പരേതരായജോര്‍ജ് പുതുപ്പറമ്പില്‍, ജോസൂട്ടി, ജയിംസ് കുട്ടി. സംസ്‌കാരം തേര്‍ത്തല്ലി മേരിഗിരി ചെറുപുഷ്പം ഫൊറോന ദേവാലയത്തില്‍.
 
 
തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ പി ആര്‍ വേശാല, യു ബാബു ഗോപിനാഥ്, ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
 
  
  
 
  
  
 
Keywords: Kannur, Kerala, News, Death, Obituary, Congress, Congress S leader Mathew Puthuparambil passes away
 
ഭാര്യ: ത്രേസ്യാമ്മആനിതോട്ടത്തില്‍. മക്കള്‍: രാജേഷ് മാത്യു (ഷാര്‍ജ), റജീഷ് മാത്യു (സിവില്‍ എന്‍ജിനീയര്‍, റനീഷ് മാത്യു(കെ എസ് യുഎസ്സംസ്ഥാനപ്രസിഡണ്ട്),രഞ്ജിനി മാത്യു (ഖത്തര്‍). മരുമക്കള്‍: ഷീബ പുള്ളിട്ട് (രയരോം), നീതു പടയാട്ടില്‍ (ചേപ്പറമ്പ്), അഖില എളമ്പാശ്ശേരിയില്‍ (തിരുമേനി), വിനോ മല്ലികശ്ശേരി (വിളക്കന്നൂര്‍).
സഹോദരങ്ങള്‍: സലീനാമ്മവടക്കേ കൂറ്റ്, സൂസമ്മ കൈതാരം, പരേതരായജോര്‍ജ് പുതുപ്പറമ്പില്‍, ജോസൂട്ടി, ജയിംസ് കുട്ടി. സംസ്‌കാരം തേര്‍ത്തല്ലി മേരിഗിരി ചെറുപുഷ്പം ഫൊറോന ദേവാലയത്തില്‍.
തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ പി ആര്‍ വേശാല, യു ബാബു ഗോപിനാഥ്, ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
Keywords: Kannur, Kerala, News, Death, Obituary, Congress, Congress S leader Mathew Puthuparambil passes away
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
