Accidental Death | സ്‌കൂടര്‍ കുഴിയില്‍ പെടുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെ ട്രകിനടിയില്‍പ്പെട്ട് 22കാരിയായ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം
Jan 4, 2023, 11:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) സ്‌കൂടര്‍ കുഴിയില്‍ പെടുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെ ട്രകിനടിയില്‍പ്പെട്ട് 22കാരിയായ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം. ചെന്നൈയിലെ മധുരവോയലിന് സമീപമാണ് ദുരന്തം നടന്നത്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ട്രക് ഡ്രൈവറെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പിന്നാലെയെത്തിയ ടിപര്‍ യുവതിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. അപകടത്തില്‍ നിന്നും സഹോദരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന് പിന്നാലെ ചെന്നൈയിലെ റോഡുകള്‍ക്കെതിരെ വിമര്‍ശനവുമായി സോഹോ സി ഇ ഒ ശ്രീധര്‍ വെമ്പു രംഗത്തെത്തി.
'ഞങ്ങളുടെ എന്‍ജിനീയര്‍മാരിലൊരാളായ ശോഭന ചെന്നൈയില്‍ റോഡപകടത്തില്‍ മരിച്ചു. സഹോദരനെ ക്ലാസില്‍ കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടം. നമ്മുടെ മോശം റോഡുകളാണ് ശോഭനുടെ കുടുംബത്തിനും സോഹോക്കും വലിയ നഷ്ടമുണ്ടാക്കിയത്'- എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Keywords: 22-yr-old techie mowed down by truck while trying to avoid pothole in Chennai, Chennai, News, Accidental Death, Police, Probe, Engineers, Obituary, National.
സോഹോയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ശോഭനയാണ് മരിച്ചത്. നീറ്റ് പരിശീലനത്തിന് സഹോദരനെ കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടം. മധുരവോയലില്‍ റോഡില്‍ നിരവധി കുഴികളാണുള്ളത്. ഇതില്‍ ഒരു കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് യുവതിയും സഹോദരനും സഞ്ചരിച്ച സ്‌കൂടര്‍ വീണത്.
പിന്നാലെയെത്തിയ ടിപര്‍ യുവതിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. അപകടത്തില്‍ നിന്നും സഹോദരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന് പിന്നാലെ ചെന്നൈയിലെ റോഡുകള്‍ക്കെതിരെ വിമര്‍ശനവുമായി സോഹോ സി ഇ ഒ ശ്രീധര്‍ വെമ്പു രംഗത്തെത്തി.
'ഞങ്ങളുടെ എന്‍ജിനീയര്‍മാരിലൊരാളായ ശോഭന ചെന്നൈയില്‍ റോഡപകടത്തില്‍ മരിച്ചു. സഹോദരനെ ക്ലാസില്‍ കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടം. നമ്മുടെ മോശം റോഡുകളാണ് ശോഭനുടെ കുടുംബത്തിനും സോഹോക്കും വലിയ നഷ്ടമുണ്ടാക്കിയത്'- എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Keywords: 22-yr-old techie mowed down by truck while trying to avoid pothole in Chennai, Chennai, News, Accidental Death, Police, Probe, Engineers, Obituary, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

