Twitter Accounts | നിരോധനത്തിന് പിന്നാലെ പോപുലര്‍ ഫ്രണ്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലും നടപടി; സംഘടനയുടേയുടെയും നേതാക്കളുടെയും ട്വിറ്റര്‍ അകൗണ്ടുകള്‍ മരവിപ്പിച്ചു
Sep 29, 2022, 12:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) സര്‍കാര്‍ നിരോധിച്ച പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യയുടെയും നിരവധി നേതാക്കളുടെയും അകൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു. സംഘടനയുടെ ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം പേജുകളും ഇപ്പോള്‍ ലഭ്യമല്ല. @PFIofficial എന്ന സംഘടനയുടെ അകൗണ്ടിന് ഏകദേശം 81,000 ഫോളോവേഴ്സ് ഉണ്ടായിരുന്നു.
50,000-ത്തില്‍ താഴെ ഫോളോവേഴ്‌സുള്ള സംഘടനയുടെ ചെയര്‍പേഴ്സണായിരുന്ന ഒഎംഎ സലാമിന്റെയും (@AnisPFI) 85,000 ഫോളോവേഴ്സിന്റെ ജനറല്‍ സെക്രടറി അനീസ് അഹ്മദിന്റെയും (@AnisPFI) അകൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. നിരോധനത്തിന് തൊട്ടുമുമ്പ്, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്തുടനീളം നടത്തിയ റെയ്ഡുകളില്‍ അറസ്റ്റിലായ 200-ലധികം പിഎഫ്‌ഐ നേതാക്കളില്‍ ഇരുവരും ഉള്‍പെടുന്നു.
ഭീകര ബന്ധങ്ങള്‍ ആരോപിച്ച് സംഘടനയ്ക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ക്കും അഞ്ച് വര്‍ഷത്തെ വിലക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പിഎഫ്‌ഐ ട്വിറ്റര്‍ അകൗണ്ട് മരവിപ്പിച്ചത്.
< !- START disable copy paste -->
50,000-ത്തില്‍ താഴെ ഫോളോവേഴ്‌സുള്ള സംഘടനയുടെ ചെയര്‍പേഴ്സണായിരുന്ന ഒഎംഎ സലാമിന്റെയും (@AnisPFI) 85,000 ഫോളോവേഴ്സിന്റെ ജനറല്‍ സെക്രടറി അനീസ് അഹ്മദിന്റെയും (@AnisPFI) അകൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. നിരോധനത്തിന് തൊട്ടുമുമ്പ്, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്തുടനീളം നടത്തിയ റെയ്ഡുകളില്‍ അറസ്റ്റിലായ 200-ലധികം പിഎഫ്‌ഐ നേതാക്കളില്‍ ഇരുവരും ഉള്‍പെടുന്നു.
ഭീകര ബന്ധങ്ങള്‍ ആരോപിച്ച് സംഘടനയ്ക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ക്കും അഞ്ച് വര്‍ഷത്തെ വിലക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പിഎഫ്‌ഐ ട്വിറ്റര്‍ അകൗണ്ട് മരവിപ്പിച്ചത്.
Keywords: Latest-News, National, Top-Headlines, Twitter, Ban, Social-Media, Social Network, PFI, Political-News, Political Party, Politics, India, Instagram, Government-of-India, Twitter Accounts Of Banned Group PFI, Twitter Accounts Of Banned Group PFI, Its Leaders Taken Down In India.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

