മണ്ണ് നീക്കി; ആദ്യ ട്രെയിൻ അജ്മീരിൽ നിന്ന് എറണാകുളത്തേക്ക് കുതിച്ചു; ലക്ഷ്യം കണ്ടത് 75 തൊഴിലാളികളുടെ 45 മണിക്കൂർ അധ്വാനം

 


ADVERTISEMENT

മംഗളുറു: (www.kvartha.com 18.07.2021) കുലശേഖര റെയിൽവേ ടണലിനടുത്ത് കൊങ്കുമഠിൽ പാളത്തിൽ മണ്ണിടിഞ്ഞ് തടസപെട്ട ട്രെയിൻ ഗതാഗതം ഞായറാഴ്ച പുനരാരംഭിച്ചു.

വെള്ളിയാഴ്ച രാവിലെ 10.40ന് ഇടിഞ്ഞു വീണ മണ്ണ് എട്ടു മണിക്കൂറിനകം നീക്കം ചെയ്യാനുള്ള ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതരുടെ ശ്രമങ്ങൾ കനത്ത മഴ കാരണം നീണ്ടു.
Aster_MIMS

മണ്ണ് നീക്കി; ആദ്യ ട്രെയിൻ അജ്മീരിൽ നിന്ന് എറണാകുളത്തേക്ക് കുതിച്ചു; ലക്ഷ്യം കണ്ടത് 75 തൊഴിലാളികളുടെ 45 മണിക്കൂർ അധ്വാനം

75 ജീവനക്കാർ 45 മണിക്കൂർ പ്രവൃത്തി ചെയ്താണ് പാത ഗതാഗത യോഗ്യമാക്കിയത്. ഞായറാഴ്ച രാവിലെ 8.55ന് അജ്മീരിൽ നിന്ന് എറണാകുളത്തേക്കുള്ള മരുസാഗർ എക്സ്പ്രസാണ് ആദ്യം കടന്നുപോയത്.

പാലക്കാട് ഡിവിഷൻ മാനജർ ത്രിലോക് കൊതാരിയുടെ നേതൃത്വത്തിൽ തുടർചയായ പ്രവർത്തനമാണ് നടത്തുന്നത്.

Keywords:  National, News, Mangalore, Karnataka, Train, Railway, Railway Track, Top-Headlines, Train services resume on Mangaluru-Mumbai line.
< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia