നക്സല്‍ ബന്ധം: വിട്ടലയ്ക്ക് മാംഗ്ലൂര്‍ സര്‍വകലാശാല പ്രവേശനം നിഷേധിച്ചു
Jul 17, 2012, 10:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗലാപുരം : നക്സല്‍ ബന്ധം ആരോപിച്ച് നാല് മാസക്കാലം ജയിലില്‍ കഴിഞ്ഞ വിട്ടല മലക്കുടിയയ്ക്ക് എം.സി.ജെ മൂന്നാം സെമസ്റ്റര്‍ പ്രവേശനം നിഷേധിച്ചു.
ഹാജര്‍ കുറവാണെന്ന് കാണിച്ചാണ് വിട്ടലയ്ക്ക് പ്രവേശനം നിഷേധിച്ചത്. എല്ലാ വിഷയങ്ങളിലും ഏറ്റവും ചുരുങ്ങിയത് 75 ശതമാനമെങ്കിലും ഹാജര്‍ വേണ്ടിയിരിക്കെ വിട്ടലയ്ക്ക് 50 ശതമാനത്തില്‍ താഴെയാണ്് ഹാജറെന്ന് എം.സി.ജെ വകുപ്പ് മേധാവി ഡോ. വഹീദ സുല്‍ത്താന പറഞ്ഞു.
വിട്ടലയ്ക്ക് രണ്ടാഴ്ച മുമ്പാണ് ജാമ്യം ലഭിച്ചത്. നക്സല്‍ ബന്ധം ആരോപിച്ചാണ് വിട്ടലയെയും പിതാവ് ലിങ്കണ്ണയെയും കര്‍ണാടകയിലെ നക്സല്‍ വിരുദ്ധസേന അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. വിട്ടലയ്ക്ക് മൂന്നാം സെമസ്റ്റര്‍ നിഷേധിച്ചതിനെ ഡി.വൈ.എഫ്.ഐ അപലപിച്ചു.
ഹാജര്‍ കുറവാണെന്ന് കാണിച്ചാണ് വിട്ടലയ്ക്ക് പ്രവേശനം നിഷേധിച്ചത്. എല്ലാ വിഷയങ്ങളിലും ഏറ്റവും ചുരുങ്ങിയത് 75 ശതമാനമെങ്കിലും ഹാജര്‍ വേണ്ടിയിരിക്കെ വിട്ടലയ്ക്ക് 50 ശതമാനത്തില്‍ താഴെയാണ്് ഹാജറെന്ന് എം.സി.ജെ വകുപ്പ് മേധാവി ഡോ. വഹീദ സുല്‍ത്താന പറഞ്ഞു.
വിട്ടലയ്ക്ക് രണ്ടാഴ്ച മുമ്പാണ് ജാമ്യം ലഭിച്ചത്. നക്സല്‍ ബന്ധം ആരോപിച്ചാണ് വിട്ടലയെയും പിതാവ് ലിങ്കണ്ണയെയും കര്‍ണാടകയിലെ നക്സല്‍ വിരുദ്ധസേന അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. വിട്ടലയ്ക്ക് മൂന്നാം സെമസ്റ്റര്‍ നിഷേധിച്ചതിനെ ഡി.വൈ.എഫ്.ഐ അപലപിച്ചു.
Keywords: Mangalore, National, University, Vittala Malekudiya, Admission
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

