ADVERTISEMENT
മുംബൈ: (www.kvartha.com 13/02/2015) ബോളിവുഡിലെ എക്കാലത്തേയും മികച്ച പ്രണയ ജോഡികളായ ഷാരൂഖും കാജോളും അടുത്തുതന്നെ വീണ്ടും ഒന്നിക്കുന്നതായുള്ള വാര്‍ത്ത സത്യമല്ലെന്ന് നടി കാജോള്‍. രോഹിത് ഷെട്ടിയുടെ പുതിയ ചിത്രത്തില്‍ കാജോളും ഷാരൂഖും വീണ്ടുമൊന്നിക്കുന്നു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്തയെ കുറിച്ച് തനിക്കറിയില്ലെന്നും ഷാരൂഖുമൊന്നിച്ച് അടുത്തൊന്നും സിനിമ ചെയ്യുന്നില്ലെന്നുമാണ് കാജോള്‍ പ്രതികരിച്ചത്.
2010 ല്‍ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാന് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത മൈ നെയിം ഈസ് ഖാന്റെ അഞ്ചാംവാര്‍ഷികമായിരുന്നു വ്യാഴാഴ്ച. ചിത്രത്തില്‍ പങ്കാളികളായ എല്ലാവര്ക്കും നന്ദി അറിയിച്ചു കൊണ്ട് ഷാരൂഖ് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.
സിനിമ പുറത്തിറങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയ താരങ്ങള്‍ വീണ്ടും ഒന്നിച്ചഭിനയിക്കുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ കാജോളിന്റെ വാക്കുകള്‍ ആരാധകരെ നിരാശപ്പെടുത്തിയിരിക്കയാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കണ്ണൂരില്‍ നിന്നും മോഷണം പോയ കാര്‍ കാസര്‍കോട്ട് കണ്ടെത്തി
Keywords: Kajol refutes rumours doing any movie with Shah Rukh Khan, Bollywood, Mumbai, Director, Twitter, National.
2010 ല്‍ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാന് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത മൈ നെയിം ഈസ് ഖാന്റെ അഞ്ചാംവാര്‍ഷികമായിരുന്നു വ്യാഴാഴ്ച. ചിത്രത്തില്‍ പങ്കാളികളായ എല്ലാവര്ക്കും നന്ദി അറിയിച്ചു കൊണ്ട് ഷാരൂഖ് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.
സിനിമ പുറത്തിറങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയ താരങ്ങള്‍ വീണ്ടും ഒന്നിച്ചഭിനയിക്കുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ കാജോളിന്റെ വാക്കുകള്‍ ആരാധകരെ നിരാശപ്പെടുത്തിയിരിക്കയാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കണ്ണൂരില്‍ നിന്നും മോഷണം പോയ കാര്‍ കാസര്‍കോട്ട് കണ്ടെത്തി
Keywords: Kajol refutes rumours doing any movie with Shah Rukh Khan, Bollywood, Mumbai, Director, Twitter, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
