Accidental Death | കണ്ണൂരില്‍ ബൈകിന് പിറകില്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടം ഹോടെലില്‍ നിന്നും ഭക്ഷണം വാങ്ങി വരുന്നതിനിടെ; ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ 40കാരന്റെ തലയിലൂടെ പിന്‍ ചക്രം കയറിയിറങ്ങി
                                                 Nov 27, 2022, 18:52 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ ബൈകിന് പിറകില്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കുഞ്ഞിപ്പള്ളി മേല്‍പാലത്തിന് സമീപത്ത് ശനിയാഴ്ച രാത്രി 8.15 ഓടെയാണ് അപകടം നടന്നത്. അഴിയൂര്‍ എരിക്കില്‍ ചാല്‍ സ്വദേശി മുബീന മന്‍സിലില്‍ റയീസ് (40) ആണ് മരിച്ചത്. 
 
 
  
  
 
  
  
  
  
കുഞ്ഞിപ്പള്ളിയിലെ ബേകറിക്ക് സമീപത്തെ ഹോടെലില്‍ നിന്നും ഭക്ഷണം വാങ്ങി ബൈകില്‍ കയറിയ സമയത്ത് മാഹി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന കര്‍ണാടക രെജിസ്‌ട്രേഷന്‍ അശോക് ലെലാന്‍ഡ് ലോറി പിറകില്‍ നിന്നും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ റയീസിന്റെ തലയിലൂടെ പിന്‍ ചക്രം കയറിയിറങ്ങി തല്‍ക്ഷണം തന്നെ മരണം സംഭവിച്ചു. 
   
 
   
   
കുഞ്ഞിപ്പള്ളിയിലെ ബേകറിക്ക് സമീപത്തെ ഹോടെലില്‍ നിന്നും ഭക്ഷണം വാങ്ങി ബൈകില്‍ കയറിയ സമയത്ത് മാഹി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന കര്‍ണാടക രെജിസ്‌ട്രേഷന്‍ അശോക് ലെലാന്‍ഡ് ലോറി പിറകില്‍ നിന്നും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ റയീസിന്റെ തലയിലൂടെ പിന്‍ ചക്രം കയറിയിറങ്ങി തല്‍ക്ഷണം തന്നെ മരണം സംഭവിച്ചു.
    Keywords: Youth died in road accident, Kannur, News, Accidental Death, Local News, Kerala. 
  
 
  
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
