Special train | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: യശ്വന്ത്പൂരില്‍ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് അനുവദിച്ചു
                                                 Oct 7, 2022, 20:44 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (www.kvartha.com) യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് യശ്വന്ത്പൂരില്‍ നിന്ന് കണ്ണൂരിലേക്ക് ദക്ഷിണ പശ്ചിമ റെയില്‍വേ പ്രത്യേക എക്സ്പ്രസ് ട്രെയിന്‍ അനുവദിച്ചു. നാലുസര്‍വീസുകളാണ് അധികമായി നടത്തുക. ഒക്ടോബര്‍ 12, 19, 26, നവംബര്‍ രണ്ട് എന്നീ തീയതികളില്‍ രാവിലെ 7.10-ന് യശ്വന്ത്പൂരില്‍നിന്ന് പുറപ്പെടുന്ന യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസ് (06283) രാത്രി 8.30-ന് കണ്ണൂരില്‍ എത്തും. 
             
കണ്ണൂരില്‍ നിന്ന് ഒക്ടോബര്‍ 12, 19, 26 നവംബര്‍ രണ്ട് തീയതികളില്‍ രാത്രി 11-ന് പുറപ്പെടുന്ന കണ്ണൂര്‍- യശ്വന്ത്പുര്‍ എക്സ്പ്രസ് (06284) പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നിന് യശ്വന്ത്പുരില്‍ എത്തും. ബാനസവാടി, കൃഷ്ണരാജപുരം, തിരുപത്തൂര്‍, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളില്‍ സ്റ്റോപുണ്ടാകും. 
 
 
 
                                        കണ്ണൂരില്‍ നിന്ന് ഒക്ടോബര്‍ 12, 19, 26 നവംബര്‍ രണ്ട് തീയതികളില്‍ രാത്രി 11-ന് പുറപ്പെടുന്ന കണ്ണൂര്‍- യശ്വന്ത്പുര്‍ എക്സ്പ്രസ് (06284) പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നിന് യശ്വന്ത്പുരില്‍ എത്തും. ബാനസവാടി, കൃഷ്ണരാജപുരം, തിരുപത്തൂര്‍, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളില്‍ സ്റ്റോപുണ്ടാകും.
  Keywords:  Latest-News, Kerala, Kannur, Top-Headlines, Train, Indian Railway, Passengers, Alerts, Yeswantpur to Kannur, Special Train, Special train service from Yeswantpur to Kannur. 
 < !- START disable copy paste -->   
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
