Protest | 'വീടിന് മുന്നില്‍ ജപ്തി നോടിസ് സ്ഥാപിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാര്‍ഥിനിയെ അപമാനിച്ചു'; കേരളാ ബാങ്ക് പ്രസിഡന്റിന്റെ കോലം കത്തിച്ച് ആര്‍ എസ് പി - ആര്‍ വൈ എഫിന്റെ പ്രതിഷേധം
Sep 22, 2022, 19:30 IST
കൊല്ലം: (www.kvartha.com) കേരളാ ബാങ്ക് പ്രസിഡന്റിന്റെ കോലം കത്തിച്ച് ആര്‍ എസ് പി - ആര്‍ വൈ എഫിന്റെ പ്രതിഷേധം.
ബാങ്കിനു മുന്നില്‍ പ്രസിഡന്റിന്റെ കോലം കത്തിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മാര്‍ച് സംസ്ഥാന സെക്രടറിയേറ്റംഗം ഇടവ നശേരി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
തുണ്ടില്‍ നിസാര്‍ പ്രതിഷേധ യോഗത്തില്‍ അധ്യക്ഷനായി. കെ മുസ്തഫ, പാങ്ങോട് സുരേഷ്, ഉല്ലാസ് കോവൂര്‍, പുലത്തറ നൗശാദ്, എസ് ബശീര്‍, ജി തുളസീധരന്‍ പിള്ള, കെ രാജി, ബാബു ഹനീഫ, സുഭാഷ് എസ് കല്ലട, ഫെബി സ്റ്റാലിന്‍, അഡ്വ ദീപാ മണി, ശമീന ശംസുദ്ദീന്‍, എസ് ശശികല, ജി വിജയന്‍ പിള്ള, ശഫീഖ് മൈനാഗപ്പള്ളി, മുന്‍ശീര്‍ ബശീര്‍, സജിത്ത് ഉണ്ണിത്താന്‍, ഷിലു, ബിനു മാവിനാത്തറ, നജിമുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: RSP-RYF burnt effigy of Kerala Bank president , Kollam, News, Politics, Protesters, March, Inauguration, Kerala.
വീടിന് മുന്നില്‍ ബാങ്ക് ജപ്തി നോടിസ് സ്ഥാപിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാര്‍ഥിനിയെ അപമാനിച്ച കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ആര്‍ എസ് പിയുടേയും ആര്‍ വൈ എഫിന്റേയും നേതൃത്വത്തില്‍ പതാരം ശാഖയിലേക്ക് മാര്‍ചും സംഘടിപ്പിച്ചു.
ബാങ്കിനു മുന്നില്‍ പ്രസിഡന്റിന്റെ കോലം കത്തിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മാര്‍ച് സംസ്ഥാന സെക്രടറിയേറ്റംഗം ഇടവ നശേരി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
തുണ്ടില്‍ നിസാര്‍ പ്രതിഷേധ യോഗത്തില്‍ അധ്യക്ഷനായി. കെ മുസ്തഫ, പാങ്ങോട് സുരേഷ്, ഉല്ലാസ് കോവൂര്‍, പുലത്തറ നൗശാദ്, എസ് ബശീര്‍, ജി തുളസീധരന്‍ പിള്ള, കെ രാജി, ബാബു ഹനീഫ, സുഭാഷ് എസ് കല്ലട, ഫെബി സ്റ്റാലിന്‍, അഡ്വ ദീപാ മണി, ശമീന ശംസുദ്ദീന്‍, എസ് ശശികല, ജി വിജയന്‍ പിള്ള, ശഫീഖ് മൈനാഗപ്പള്ളി, മുന്‍ശീര്‍ ബശീര്‍, സജിത്ത് ഉണ്ണിത്താന്‍, ഷിലു, ബിനു മാവിനാത്തറ, നജിമുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: RSP-RYF burnt effigy of Kerala Bank president , Kollam, News, Politics, Protesters, March, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.