വി.എസിന്റെ വാദങ്ങള്‍ക്ക് രാ­ഷ്ട്രീയ-പ്രത്യയ­ശാ­സ്­ത്ര പിന്‍­ബ­ല­മില്ല: കേ­ന്ദ്ര­ക­മ്മിറ്റി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വി.എസിന്റെ വാദങ്ങള്‍ക്ക് രാ­ഷ്ട്രീയ-പ്രത്യയ­ശാ­സ്­ത്ര പിന്‍­ബ­ല­മില്ല: കേ­ന്ദ്ര­ക­മ്മിറ്റി
തി­രു­വ­ന­ന്ത­പു­രം: പ­ര­സ്യ ശാ­സ­ന­യ്­ക്ക് വി­ധേ­യനാ­യ പ്ര­തി­പ­ക്ഷ നേ­താ­വ് വി. എ­സ് അ­ച്യു­താ­ന­ന്ദന്‍ ഉ­യര്‍­ത്തു­ന്ന വാ­ദ­ങ്ങള്‍­ക്ക്   രാഷ്ട്രീ­യവും ­പ്രത്യയ­ശാസ്­ത്രവു­പരമാ­യ പിന്‍­ബ­ല­മി­ല്ലെന്ന് സി­പി­എം കേ­ന്ദ്ര­ ക­മ്മി­റ്റി കേ­ര­ള സാ­ഹ­ച­ര്യങ്ങ­ളെ കു­റി­ച്ച് ത­യ്യാ­റാക്കി­യ പ്ര­മേ­യ­ത്തില്‍ പ­റ­യു­ന്നു.

ജു­ലൈ 21,22 തീ­യ്യ­തി­ക­ളില്‍ ന്യൂ­ഡല്‍­ഹി എ.കെ.ജി ഭ­വ­നില്‍ ചേര്‍­ന്ന കേ­ന്ദ്ര­ക­മ്മി­റ്റി അം­ഗീ­ക­രി­ച്ച പ്ര­മേ­യം ബു­ധ­നാഴ്­ച പാര്‍­ട്ടി മു­ഖ­പ­ത്രമാ­യ ദേ­ശാ­ഭി­മാ­നി പ്ര­സി­ദ്ധീ­ക­രി­ച്ചു.

രാ­ഷ്ട്രീ­യവും പ്ര­ത്യശാ­സ്­ത്ര­പ­ര­വു­മാ­യ കാ­ര്യ­ങ്ങ­ളി­ലാ­ണ് ത­നി­ക്ക് സി­പി­എം സംസ്ഥാ­ന ക­മ്മി­റ്റി­യു­മാ­യി അ­ഭി­പ്രാ­യ ഭി­ന്ന­ത­യു­ണ്ടെ­ന്ന് പ­റ­യു­ന്ന­തിന് ഒ­ര­ടി­സ്ഥാ­ന­വു­മില്ല. രാ­ഷ്ട്രീ­യ വ്യ­തി­യാ­­ന­മാ­ണ് ഭിന്നമാ­യ അ­ഭി­പ്രാ­യങ്ങ­ളെ അ­ടി­ച്ച­മര്‍­ത്തു­കയും വ്യ­ത്യസ്­ത സ്വ­ര­ങ്ങ­ളെ ഉ­ന്മൂല­നം ചെ­യ്യു­കയും ചെ­യ്യു­ന്ന­സം­ഘ­ട­ന­പ­രമാ­യ പ്ര­വ­ണ­തയെ­ന്ന വി.എ­സി­ന്റെ യു­ക്തി കേ­ന്ദ്ര­ക­മ്മി­റ്റി­ക്ക് അം­ഗീ­ക­രി­ക്കാന്‍ ക­ഴി­യി­ല്ലെ­ന്ന് കേ­ന്ദ്ര­ക­മ്മി­റ്റി­ പ്ര­മേ­യ­ത്തില്‍ പ­റ­യു­ന്നു.

വി.എസിന്റെ വാദങ്ങള്‍ക്ക് രാ­ഷ്ട്രീയ-പ്രത്യയ­ശാ­സ്­ത്ര പിന്‍­ബ­ല­മില്ല: കേ­ന്ദ്ര­ക­മ്മിറ്റിപാര്‍­ടി­യു­ടെ സംസ്ഥാ­ന നേ­തൃ­ത്വ­ത്തെ ജ­ന­മ­ധ്യ­ത്തില്‍ പ­ര­സ്യ­മാ­യി കു­റ്റ­പ്പെ­ടു­ത്തു­ന്ന അ­ടിസ്ഥാ­ന ര­ഹി­തമാ­യ വി.എ­സിന്റെ പ്ര­സ്­താ­വ­ന­കള്‍ പാര്‍­ട്ടി­യെ ദുര്‍­ബ­ല­പ്പെ­ടു­ത്തു­ന്ന പ്ര­വര്‍­ത്ത­ന­ത്തി­ന് തു­ല്യ­മാ­ണെ­ന്ന് സി­സി പ്ര­മേ­യ­ത്തില്‍ പ­റ­യുന്നു. പി­ണ­റാ­യി വി­ജയ­നെ ഡാങ്കെ­യോ­ട് ഉ­പ­മിച്ച­ത് ശ­രി­യാ­യി­ല്ലെ­ന്ന് വി.എ­സ് ഏ­റ്റു­പ­റഞ്ഞു. നെ­യ്യാ­റ്റിന്‍­ക­ര ഉപതി­ര­ഞ്ഞെ­ടു­പ്പ് ദി­വ­സമാ­യ ജൂണ്‍ ര­ണ്ടി­ന് താന്‍ ഒ­ഞ്ചിയ­ത്ത് പോയ­ത് തെ­റ്റായി­പോ­യെന്നും വി.എ­സ് പ­റ­യു­ക­യു­ണ്ടാ­യെ­ന്ന് കേ­ന്ദ്ര­ക­മ്മി­റ്റി പ്ര­മേ­യ­ത്തില്‍ ഏ­ടു­ത്തു­പ­റ­യു­ന്നുണ്ട്. അ­തേ­സമ­യം വി.എ­സ് ജൂണ്‍ ര­ണ്ടി­ന് ടി.പി ച­ന്ദ്ര­ശേ­ഖ­ര­ന്റെ­ വീ­ട് സ­ന്ദര്‍­ശി­ച്ച­പ്പോള്‍ ഇ­ത് വോ­ട്ടെ­ടു­പ്പ് തീ­രുന്ന­ത് വ­രെ ദൃ­ശ്യ­മാ­ധ്യ­മ­ങ്ങള്‍ തല്‍­സമ­യം സം­പ്രേഷ­ണം ചെ­യ്ത­ത് തെ­ര­ഞ്ഞെ­ടു­പ്പ് ഫ­ല­ത്തില്‍ ദോ­ഷ­മു­ണ്ടാ­യി­ക്കി­യ­താ­യി കേ­ന്ദ്ര­ക­മ്മി­റ്റി വി­ല­യി­രു­ത്തി.

ടി.പി വ­ധ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് നേ­താക്ക­ളെ ഒ­ന്നി­നു പിറ­കെ ഒ­ന്നാ­യി അ­റ­സ്റ്റ് ചെ­യ്യു­മ്പോള്‍ പോ­ലീ­സ് അ­ന്വേഷ­ണം ശ­രിയാ­യ ദി­ശ­യി­ലാ­ണ് ന­ട­ക്കു­ന്ന­തെ­ന്ന വി.എ­സി­ന്റെ പ്ര­സ്­താ­വ­ന പാര്‍­ട്ടി സ­മീ­പ­ന­ത്തി­ന് ക­ട­ക വി­രു­ദ്ധ­മാ­യി­രുന്നു. പാര്‍­ട്ടി സംസ്ഥാ­ന നേ­തൃ­ത്വ­ത്തി­ന് വ­ല­തു­പ­ക്ഷ വ്യ­തി­യാ­ന­മാ­ണെ­ന്ന വി.എ­സി­ന്റെ കു­റ്റ­പ്പെ­ടു­ത്തല്‍ കേ­ന്ദ്ര­ക­മ്മി­റ്റി ത­ള്ളി­ക­ള­ഞ്ഞു. ടി.പി ച­ന്ദ്ര­ശേ­ഖര­ന്റെ ഭാ­ര്യ­യെയും കു­ടും­ബ­ങ്ങ­ളെയും കാ­ണാന്‍ വി.എ­സ് ഒ­ഞ്ചി­യ­ത്തെ­ത്തിയ­ത് സംസ്ഥാ­ന ജില്ലാ നേ­തൃ­ത്വ­ത്തി­ന്റെ അറി­വോ­ടെ­യ­ല്ലെന്നും പ്ര­മേ­യ­ത്തി­ലു­ണ്ട്.

Keywords:  Thiruvananthapuram, V.S Achuthanandan, Kerala, AKG Bhavan 






















വി.എ­സി­ന്റെ വാ­ദ­ങ്ങള്‍­ക്ക് രാ­ഷ്ട്രീ­യവും പ്ര­ത്യയ­ശാ­സ്­ത്ര­വു­മില്ല: കേ­ന്ദ്ര­ക­മ്മി­റ്റി

തി­രു­വ­ന­ന്ത­പു­രം: പ­ര­സ്യ ശാ­സ­ന­യ്­ക്ക് വി­ധേ­യനാ­യ പ്ര­തി­പ­ക്ഷ നേ­താ­വ് വി. എ­സ് അ­ച്യു­താ­ന­ന്ദന്‍ ഉ­യര്‍­ത്തു­ന്ന വാ­ദ­ങ്ങള്‍­ക്ക് രാ­ഷ്ട്രീ­യവും പ്ര­ത്യയ­ശാ­സ്­ത്ര­വു­പ­രമാ­യ കാ­ര്യ­ങ്ങ­ളി­ല്ലെ­ന്ന് സി­പി­എം കേ­ന്ദ്ര­ക­മ്മി­റ്റി കേ­ര­ള സാ­ഹ­ച­ര്യങ്ങ­ളെ കു­റി­ച്ച് ത­യ്യാ­റാക്കി­യ പ്ര­മേ­യ­ത്തില്‍ പ­റ­യു­ന്നു.

ജു­ലൈ 21,22 തീ­യ്യ­തി­ക­ളില്‍ ന്യൂ­ഡല്‍­ഹി എ.കെ.ജി ഭ­വ­നില്‍ ചേര്‍­ന്ന കേ­ന്ദ്ര­ക­മ്മി­റ്റി അം­ഗീ­ക­രി­ച്ച പ്ര­മേ­യം ബു­ധ­നാഴ്­ച പാര്‍­ട്ടി മു­ഖ­പ­ത്രമാ­യ ദേ­ശാ­ഭി­മാ­നി പ്ര­സി­ദ്ധീ­ക­രി­ച്ചു.

രാ­ഷ്ട്രീ­യവും പ്ര­ത്യശാ­സ്­ത്ര­പ­ര­വു­മാ­യ കാ­ര്യ­ങ്ങ­ളി­ലാ­ണ് ത­നി­ക്ക് സി­പി­എം സംസ്ഥാ­ന ക­മ്മി­റ്റി­യു­മാ­യി അ­ഭി­പ്രാ­യ ഭി­ന്ന­ത­യു­ണ്ടെ­ന്ന് പ­റ­യു­ന്ന­തിന് ഒ­ര­ടി­സ്ഥാ­ന­വു­മില്ല. രാ­ഷ്ട്രീ­യ വ്യ­തി­യാ­­ന­മാ­ണ് ഭിന്നമാ­യ അ­ഭി­പ്രാ­യങ്ങ­ളെ അ­ടി­ച്ച­മര്‍­ത്തു­കയും വ്യ­ത്യസ്­ത സ്വ­ര­ങ്ങ­ളെ ഉ­ന്മൂല­നം ചെ­യ്യു­കയും ചെ­യ്യു­ന്ന­സം­ഘ­ട­ന­പ­രമാ­യ പ്ര­വ­ണ­തയെ­ന്ന വി.എ­സി­ന്റെ യു­ക്തി കേ­ന്ദ്ര­ക­മ്മി­റ്റി­ക്ക് അം­ഗീ­ക­രി­ക്കാന്‍ ക­ഴി­യി­ല്ലെ­ന്ന് കേ­ന്ദ്ര­ക­മ്മി­റ്റി­ പ്ര­മേ­യ­ത്തില്‍ പ­റ­യു­ന്നു.

പാര്‍­ടി­യു­ടെ സംസ്ഥാ­ന നേ­തൃ­ത്വ­ത്തെ ജ­ന­മ­ധ്യ­ത്തില്‍ പ­ര­സ്യ­മാ­യി കു­റ്റ­പ്പെ­ടു­ത്തു­ന്ന അ­ടിസ്ഥാ­ന ര­ഹി­തമാ­യ വി.എ­സിന്റെ പ്ര­സ്­താ­വ­ന­കള്‍ പാര്‍­ട്ടി­യെ ദുര്‍­ബ­ല­പ്പെ­ടു­ത്തു­ന്ന പ്ര­വര്‍­ത്ത­ന­ത്തി­ന് തു­ല്യ­മാ­ണെ­ന്ന് സി­സി പ്ര­മേ­യ­ത്തില്‍ പ­റ­യുന്നു. പി­ണ­റാ­യി വി­ജയ­നെ ഡാങ്കെ­യോ­ട് ഉ­പ­മിച്ച­ത് ശ­രി­യാ­യി­ല്ലെ­ന്ന് വി.എ­സ് ഏ­റ്റു­പ­റഞ്ഞു. നെ­യ്യാ­റ്റിന്‍­ക­ര ഉപതി­ര­ഞ്ഞെ­ടു­പ്പ് ദി­വ­സമാ­യ ജൂണ്‍ ര­ണ്ടി­ന് താന്‍ ഒ­ഞ്ചിയ­ത്ത് പോയ­ത് തെ­റ്റായി­പോ­യെന്നും വി.എ­സ് പ­റ­യു­ക­യു­ണ്ടാ­യെ­ന്ന് കേ­ന്ദ്ര­ക­മ്മി­റ്റി പ്ര­മേ­യ­ത്തില്‍ ഏ­ടു­ത്തു­പ­റ­യു­ന്നുണ്ട്. അ­തേ­സമ­യം വി.എ­സ് ജൂണ്‍ ര­ണ്ടി­ന് ടി.പി ച­ന്ദ്ര­ശേ­ഖ­ര­ന്റെ­ വീ­ട് സ­ന്ദര്‍­ശി­ച്ച­പ്പോള്‍ ഇ­ത് വോ­ട്ടെ­ടു­പ്പ് തീ­രുന്ന­ത് വ­രെ ദൃ­ശ്യ­മാ­ധ്യ­മ­ങ്ങള്‍ തല്‍­സമ­യം സം­പ്രേഷ­ണം ചെ­യ്ത­ത് തെ­ര­ഞ്ഞെ­ടു­പ്പ് ഫ­ല­ത്തില്‍ ദോ­ഷ­മു­ണ്ടാ­യി­ക്കി­യ­താ­യി കേ­ന്ദ്ര­ക­മ്മി­റ്റി വി­ല­യി­രു­ത്തി.

ടി.പി വ­ധ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് നേ­താക്ക­ളെ ഒ­ന്നി­നു പിറ­കെ ഒ­ന്നാ­യി അ­റ­സ്റ്റ് ചെ­യ്യു­മ്പോള്‍ പോ­ലീ­സ് അ­ന്വേഷ­ണം ശ­രിയാ­യ ദി­ശ­യി­ലാ­ണ് ന­ട­ക്കു­ന്ന­തെ­ന്ന വി.എ­സി­ന്റെ പ്ര­സ്­താ­വ­ന പാര്‍­ട്ടി സ­മീ­പ­ന­ത്തി­ന് ക­ട­ക വി­രു­ദ്ധ­മാ­യി­രുന്നു. പാര്‍­ട്ടി സംസ്ഥാ­ന നേ­തൃ­ത്വ­ത്തി­ന് വ­ല­തു­പ­ക്ഷ വ്യ­തി­യാ­ന­മാ­ണെ­ന്ന വി.എ­സി­ന്റെ കു­റ്റ­പ്പെ­ടു­ത്തല്‍ കേ­ന്ദ്ര­ക­മ്മി­റ്റി ത­ള്ളി­ക­ള­ഞ്ഞു. ടി.പി ച­ന്ദ്ര­ശേ­ഖര­ന്റെ ഭാ­ര്യ­യെയും കു­ടും­ബ­ങ്ങ­ളെയും കാ­ണാന്‍ വി.എ­സ് ഒ­ഞ്ചി­യ­ത്തെ­ത്തിയ­ത് സംസ്ഥാ­ന ജില്ലാ നേ­തൃ­ത്വ­ത്തി­ന്റെ അറി­വോ­ടെ­യ­ല്ലെന്നും പ്ര­മേ­യ­ത്തി­ലു­ണ്ട്.



















Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia