തിരുവനന്തപുരം: (www.kvartha.com 16.06.2016) തലസ്ഥാനത്ത് രണ്ട് മെഡിക്കല്‍ കോളജ് വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. ജനറല്‍ ആശുപത്രിയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും സംയോജിപ്പിച്ച് പുതിയ മെഡിക്കല്‍ കോളജ് തുടങ്ങാനായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ തീരുമാനം.
മന്ത്രി സഭാ തീരുമാനം വന്നതോടെ ജനറല്‍ ആശുപത്രിയും തൈക്കാട് ആശുപത്രിയും യോജിപ്പിച്ച് ആരംഭിക്കാനിരുന്ന ഇന്ദിരഗാന്ധി മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ പ്രവേശം ഇല്ലാതായി.
യുഡി എഫിന്റെ സര്‍ക്കാറിന്റെ കാലത്ത് പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ചിരുന്നെങ്കിലും ഒന്നിലും മതിയായ സൗകര്യമൊരുക്കിയിരുന്നില്ല. നിലവിലെ മെഡിക്കല്‍ കോളജുകളുടെ സൗകര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
Keywords: Thiruvananthapuram, Kerala, Medical College, hospital, Cabinet, LDF, Government, Chief Minister, Pinarayi vijayan.

യുഡി എഫിന്റെ സര്‍ക്കാറിന്റെ കാലത്ത് പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ചിരുന്നെങ്കിലും ഒന്നിലും മതിയായ സൗകര്യമൊരുക്കിയിരുന്നില്ല. നിലവിലെ മെഡിക്കല്‍ കോളജുകളുടെ സൗകര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
Keywords: Thiruvananthapuram, Kerala, Medical College, hospital, Cabinet, LDF, Government, Chief Minister, Pinarayi vijayan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.