KSRTC | കെഎസ്ആർടിസി സോഷ്യൽ മീഡിയ വിഭാഗത്തിന് പുതിയ വാട്സ്ആപ് നമ്പർ; ജനങ്ങൾക്ക് വിവരങ്ങൾ കൈമാറാൻ അവസരം; അറിയാം കൂടുതൽ
Jul 7, 2023, 15:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ (KSRTC) രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സർകാർ ഗതാഗത സേവനങ്ങളിലൊന്നാണ്. ദിവസവും നൂറുകണക്കിന് ബസുകൾ വിവിധ പ്രദേശങ്ങളിലൂടെ യാത്രക്കാരുമായി സഞ്ചരിക്കുന്നു. അടുത്തിടെ വിനോദയാത്രാ പാകേജുകളും കെഎസ്ആർടിസി തുടങ്ങിയിട്ടുണ്ട്.
വിവരങ്ങൾ കൈമാറാനുണ്ടോ?
കെഎസ്ആർടിസി ജീവനക്കാർക്കും യാത്രക്കാർക്കും കെഎസ്ആർടിസിയെ സംബന്ധിക്കുന്ന വിവരങ്ങൾ കൈമാറുന്നതിന് പുതിയ നമ്പർ പങ്കുവെച്ചിരിക്കുകയാണ് അധികൃതർ ഇപ്പോൾ. ഇതിനായി ഇനിമുതൽ +919497722205 എന്ന നമ്പർ ഉപയോഗിക്കാമെന്ന് കെഎസ്ആർടിസി ഔദ്യോഗിക സാമൂഹ്യ മാധ്യമ അകൗണ്ടുകളിലൂടെ അറിയിച്ചു.
കെഎസ്ആർടിസിയുടെ സോഷ്യൽ മീഡിയ അകൗണ്ടുകളുടെ സുരക്ഷാ സംവിധാനം വർധിപ്പിക്കുന്നതിന് കൂടിവേണ്ടിയാണ് പുതിയ നമ്പറിലേക്ക് മാറിയിട്ടുള്ളത്. നിലവിൽ ഈ ഒരു നമ്പർ മാത്രമാണ് വാട്സ്ആപ് സന്ദേശങ്ങൾ സ്വീകരിക്കാനായി കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ ഉപയോഗിക്കുന്നത്.
Keywords: News, Thiruvananthapuram, Kerala, Whatsapp, KSRTC, Social media cell, New Whatsapp number for KSRTC social media cell.
< !- START disable copy paste -->
വിവരങ്ങൾ കൈമാറാനുണ്ടോ?
കെഎസ്ആർടിസി ജീവനക്കാർക്കും യാത്രക്കാർക്കും കെഎസ്ആർടിസിയെ സംബന്ധിക്കുന്ന വിവരങ്ങൾ കൈമാറുന്നതിന് പുതിയ നമ്പർ പങ്കുവെച്ചിരിക്കുകയാണ് അധികൃതർ ഇപ്പോൾ. ഇതിനായി ഇനിമുതൽ +919497722205 എന്ന നമ്പർ ഉപയോഗിക്കാമെന്ന് കെഎസ്ആർടിസി ഔദ്യോഗിക സാമൂഹ്യ മാധ്യമ അകൗണ്ടുകളിലൂടെ അറിയിച്ചു.
കെഎസ്ആർടിസിയുടെ സോഷ്യൽ മീഡിയ അകൗണ്ടുകളുടെ സുരക്ഷാ സംവിധാനം വർധിപ്പിക്കുന്നതിന് കൂടിവേണ്ടിയാണ് പുതിയ നമ്പറിലേക്ക് മാറിയിട്ടുള്ളത്. നിലവിൽ ഈ ഒരു നമ്പർ മാത്രമാണ് വാട്സ്ആപ് സന്ദേശങ്ങൾ സ്വീകരിക്കാനായി കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ ഉപയോഗിക്കുന്നത്.
Keywords: News, Thiruvananthapuram, Kerala, Whatsapp, KSRTC, Social media cell, New Whatsapp number for KSRTC social media cell.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

