Protest | ദേശീയ അധ്യാപക പരിഷത് ഡിഡിഇ ഓഫീസിലേക്ക് മാര്‍ച് നടത്തി
                                                 Jul 22, 2023, 23:10 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (www.kvartha.com) ദേശീയ അധ്യാപക പരിഷത് ഡിഡിഇ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ചും ധര്‍ണയും നടത്തി. ഡിഎ കുടിശികയും, ലീവ് സറന്‍ഡറും ശമ്പള പരിഷ്‌ക്കരണ കുടിശികയും അനുവദിക്കുക, ഉച്ചഭക്ഷണ തുക ഉയര്‍ത്തുക., മുഴുവന്‍ നിയമനങ്ങളും അംഗീകരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ നിര്‍ത്തലാക്കുക, മെഡിസെപ് നീതിപൂര്‍വകമാക്കുക, നിയമന നടപടികള്‍ വേഗത്തിലാക്കുക, ഓണത്തിന് 10000 രൂപ ഉത്സവ ബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. 
          
സംസ്ഥാന ഉപാധ്യക്ഷന്‍ വെങ്കപ്പ ഷെട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മനോജ് മണ്ണേരി അധ്യക്ഷത വഹിച്ചു. കെകെ വിനോദ് കുമാര്‍ മുഖ്യഭാഷണം നടത്തി. കെപി അരുണ്‍, രാജേഷ് തെരൂര്‍, എം സോജ, കെ പ്രശാന്ത് കുമാര്‍, സി ഷാജി, പി കെ ധനീഷ്, കെ പി ജിഗീഷ്, കെ ദിലീഷ് ശ്രീകുമാര്‍ കാവുംഭാഗം, മനോജ് കാഞ്ഞിലേരി എന്നിവര്‍ സംസാരിച്ചു. 
 
 
 
                                        സംസ്ഥാന ഉപാധ്യക്ഷന്‍ വെങ്കപ്പ ഷെട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മനോജ് മണ്ണേരി അധ്യക്ഷത വഹിച്ചു. കെകെ വിനോദ് കുമാര്‍ മുഖ്യഭാഷണം നടത്തി. കെപി അരുണ്‍, രാജേഷ് തെരൂര്‍, എം സോജ, കെ പ്രശാന്ത് കുമാര്‍, സി ഷാജി, പി കെ ധനീഷ്, കെ പി ജിഗീഷ്, കെ ദിലീഷ് ശ്രീകുമാര്‍ കാവുംഭാഗം, മനോജ് കാഞ്ഞിലേരി എന്നിവര്‍ സംസാരിച്ചു.
  Keywords:  Teachers, Malayalam News, National Teachers' Council, DDE Office Kannur, Kerala News, Kannur News, National Teachers' Council held march to DDE office. 
 < !- START disable copy paste -->   
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
