മെഡിക്കല്‍ കോളജുകളില്‍ സീറ്റ് വാഗ്ദാനം നല്കി തട്ടിപ്പ് നടത്തിയ കവിതാ പിള്ള അറസ്റ്റില്‍
Oct 26, 2013, 10:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളില്‍ സീറ്റ് വാഗ്ദാനം നല്കി കോടികള്‍ തട്ടിപ്പുനടത്തിയ കേസിലെ പ്രതി കവിതാ പിള്ളയെ പോലീസ് അറസ്റ്റു ചെയ്തു.
വയനാട് മാനന്തവാടിയില്‍ ചികിത്സയ്ക്കെന്ന പേരില്‍ കഴിയുകയായിരുന്ന കവിതയെ പോലീസ് വിദഗ്ധമായി പിടികൂടുകയായിരുന്നു. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് പലരില്‍ നിന്നുമായി ആറുകോടി രൂപയോളമാണ് ഇവര്‍ കൈവശപ്പെടുത്തിയത്. പണം വാങ്ങിയശേഷം മുങ്ങുകയാണ് കവിതയുടെ രീതി.
പണം കൊടുത്ത് വഞ്ചിക്കപ്പെട്ടവരുടെ പരാതിയില്‍ ആലപ്പുഴ തലവടി സ്വദേശിനിയായ കവിതയെ കണ്ടെത്താനായി പോലീസ് വിമാനത്താവളങ്ങളില്‍ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
തട്ടിപ്പു തുക ആറുകോടിയിലധികമാണോ എന്ന് കണ്ടെത്താന്‍ പണം നല്കി വഞ്ചിക്കപ്പെട്ടവര്‍ പരാതിയുമായി മുന്നോട്ടുവന്നാല്‍ മാത്രമേ അറിയാന്‍ കഴിയുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.
Also Read:
പാസ്പോര്‍ട്ട് കേസില്‍ അറസ്റ്റിലായ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
വയനാട് മാനന്തവാടിയില്‍ ചികിത്സയ്ക്കെന്ന പേരില്‍ കഴിയുകയായിരുന്ന കവിതയെ പോലീസ് വിദഗ്ധമായി പിടികൂടുകയായിരുന്നു. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് പലരില്‍ നിന്നുമായി ആറുകോടി രൂപയോളമാണ് ഇവര്‍ കൈവശപ്പെടുത്തിയത്. പണം വാങ്ങിയശേഷം മുങ്ങുകയാണ് കവിതയുടെ രീതി.
പണം കൊടുത്ത് വഞ്ചിക്കപ്പെട്ടവരുടെ പരാതിയില്‍ ആലപ്പുഴ തലവടി സ്വദേശിനിയായ കവിതയെ കണ്ടെത്താനായി പോലീസ് വിമാനത്താവളങ്ങളില്‍ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
തട്ടിപ്പു തുക ആറുകോടിയിലധികമാണോ എന്ന് കണ്ടെത്താന്‍ പണം നല്കി വഞ്ചിക്കപ്പെട്ടവര്‍ പരാതിയുമായി മുന്നോട്ടുവന്നാല്‍ മാത്രമേ അറിയാന്‍ കഴിയുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.
Also Read:
പാസ്പോര്‍ട്ട് കേസില്‍ അറസ്റ്റിലായ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
Keywords: Seat, Lieu, Kavitha G Pillai, Medical College, Corruption, Arrest, Thiruvananthapuram, Police, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
