Arrested | കണ്ണൂരില്‍ അനധികൃത മണല്‍ കടത്ത് സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍
                                                 Apr 19, 2024, 21:31 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (KVARTHA) അനധികൃത മണല്‍ക്കടത്ത് സംഘത്തിലെ മൂന്ന് പേരെ പരിയാരം പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ശ്രീസ്ഥ ചെറുതാഴം തീയ്യ സമുദായ ശ്മശാനത്തിനടുത്തുവെച്ച് മിനി ട്രകില്‍ 65 ചാക്കുകളില്‍ നിറച്ച് കടത്തുന്നതിനിടെ മണല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനിടെ രക്ഷപ്പെട്ട സംഘത്തിലെ മൂന്നുപേരെയാണ് എസ് ഐ അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.  
 
 
  
  
  
പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മിനി ട്രക് ഡ്രൈവര്‍ ഒപി ജാഫര്‍ (40), ഇപി ശുഹൈബ്(33) എന്നിവരേയും മണല്‍ക്കടത്ത് വാഹനത്തിന് ബൈകില്‍ എസ്‌കോര്‍ട് പോകുകയായിരുന്ന എസ് വി മുഹമ്മദലി (33) എന്നിവരേയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്.
  
   
   
 
   
   
 
                                        പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മിനി ട്രക് ഡ്രൈവര്‍ ഒപി ജാഫര്‍ (40), ഇപി ശുഹൈബ്(33) എന്നിവരേയും മണല്‍ക്കടത്ത് വാഹനത്തിന് ബൈകില്‍ എസ്‌കോര്‍ട് പോകുകയായിരുന്ന എസ് വി മുഹമ്മദലി (33) എന്നിവരേയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്.
    Keywords: Kannur: Three members of the illegal sand smuggling gang arrested, Kannur, News, Police Station, Arrested, Sand Smuggling, Police, Vehicles, Bike, Escort, Custody, Kerala News. 
  
 
  
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
