ജയരാജ­ന്റെ അ­റ­സ്റ്റ്; ത­ല­സ്ഥാന­ത്ത് വന്‍ മുന്‍­ക­രുതല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജയരാജ­ന്റെ അ­റ­സ്റ്റ്; ത­ല­സ്ഥാന­ത്ത് വന്‍ മുന്‍­ക­രുതല്‍
തി­രു­വ­ന­ന്ത­പുരം: സി­പി­എം­ ജില്ലാ സെ­ക്രട്ട­റി പി. ജ­യ­രാജ­നെ ഷു­ക്കൂര്‍ വ­ധ­കേ­സില്‍ അ­റ­സ്റ്റ് ചെ­യ്­ത­തി­നെ തു­ടര്‍­ന്ന് ഉ­ട­ലെ­ടു­ത്ത സം­ഘര്‍­ഷാ­വ­സ്ഥ നി­യ­ന്ത്രി­ക്കാന്‍ ത­ല­സ്ഥാ­ന ന­ഗ­രമാ­യ തി­രു­വ­നന്ത­പുര­ത്ത് പോ­ലീ­സ് വന്‍ സുര­ക്ഷാ ക്ര­മീ­ക­ര­ണ­ങ്ങള്‍ ഏര്‍­പ്പെ­ടു­ത്തി.

ഭ­ര­ണ­ സി­രാകേ­ന്ദ്രമാ­യ സെ­ക്ര­ട്ട­റി­യേ­റ്റില്‍ ക­നത്ത പോ­ലീ­സ് സു­ര­ക്ഷ ഏര്‍­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്. ജീ­വ­ന­ക്കാ­രല്ലാ­തെ മ­റ്റാ­രേയും ഭ­ര­ണ­ സി­രാകേ­ന്ദ്ര­ത്തി­ലേ­ക്ക് കട­ത്തി വി­ടു­ന്നില്ല. ന­ഗ­ര­ത്തില്‍ പോ­ലീ­സി­ന്റെ സ്‌­ട്രൈ­ക്ക് ഫോ­ഴ്‌സും ജ­ല­പീ­ര­ങ്കിയും തോ­ക്കു­കള്‍ ഘ­ടി­പ്പി­ച്ച വാ­ഹ­ന­ങ്ങളും സായുധ പോ­ലീസും റോ­ന്ത് ചു­റ്റു­ന്നു­ണ്ട്. 12 മ­ണി­യോ­ടെ സി­റ്റി ബ­സ് സര്‍­വ്വീ­സ് നി­ല­ച്ചു. ടാ­ക്‌­സി വാ­ഹ­ന­ങ്ങ­ളുടെ ഓ­ട്ടവും കു­റ­ഞ്ഞി­ട്ടു­ണ്ട്.

അ­റ­സ്റ്റ് ക­ണ്ണൂ­രി­ലാ­ണെ­ങ്കിലും സം­സ്ഥാ­ന­ത്താ­കെ സി­പി­എം പ്ര­വര്‍­ത്ത­കര്‍ അ­ക്ര­മം അ­ഴി­ച്ചു­വി­ടു­മെ­ന്ന് ഇന്റ­ലി­ജന്‍­സി­ന്റെ മു­ന്ന­റി­യി­പ്പി­നെ തു­ടര്‍­ന്നാ­ണ് ത­ലസ്ഥാ­ന ന­ഗ­രി­യെ പോ­ലീ­സ് വ­ല­യത്തിലാ­ക്കി­യ­ത്. ആ­ഭ്യ­ന്ത­ര­മന്ത്രി തി­രു­വ­ഞ്ചൂര്‍ രാ­ധാ­കൃ­ഷ്ണ­ന്റെ കോ­ട്ടയത്തെ ഓ­ഫീ­സി­ന് നേര്‍ക്കും ക­ല്ലേ­റു­ണ്ടാ­യി. കാസര്‍­കോ­ട് ജില്ല­യില്‍ നീ­ലേ­ശ്വര­ത്ത് ജ­യ­രാജ­നെ അ­റ­സ്­റ്റ് ചെ­യ്­ത­തില്‍ പ്ര­തി­ഷേ­ധി­ച്ച് സി­പി­എം പ്ര­വര്‍­ത്ത­കര്‍ പ്ര­കട­നം ന­ടത്തി.

Keywords:  Thiruvananthapuram, Kerala, Arrest, P. Jayarajan, Secretariat        







Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia