കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടി.ഗവഷക വിദ്യാര്‍ഥി ഇന്ദുവിനെ കൊന്ന കേസില്‍ പ്രതി സുഭാഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
റെയില്‍വേ പോലീസും ക്രൈംബ്രാഞ്ചും ഒന്നര വര്‍ഷം മുമ്പ് ആത്മഹത്യയായി തള്ളിക്കളഞ്ഞ കേസ് ഹൈക്കോടതി വിധി പ്രകാരം ക്രൈംബ്രാഞ്ച് ഐ.ജി ബി.സന്ധ്യ അന്വേഷിക്കുകയായിരുന്നു. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ ഇന്ദുവിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊല്ലുകയായിരുന്നെന്ന് പ്രതി ക്രെംബ്രാഞ്ചിനോട് സമ്മതിച്ചു.
കോഴിക്കോട്ടേയ്ക്കുള്ള യാത്രാമധ്യേ ട്രെയിന്‍ ആലുവ പാലത്തില്‍ എത്തിയപ്പോള്‍ കവാടത്തിനരികിലേക്കു വിളിച്ചുവരുത്തി ഇന്ദുവിനെ തള്ളി താഴെയിട്ടെന്നാണ് സുഭാഷിന്റെ മൊഴി.
റെയില്‍വേ പോലീസും ക്രൈംബ്രാഞ്ചും ഒന്നര വര്‍ഷം മുമ്പ് ആത്മഹത്യയായി തള്ളിക്കളഞ്ഞ കേസ് ഹൈക്കോടതി വിധി പ്രകാരം ക്രൈംബ്രാഞ്ച് ഐ.ജി ബി.സന്ധ്യ അന്വേഷിക്കുകയായിരുന്നു. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ ഇന്ദുവിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊല്ലുകയായിരുന്നെന്ന് പ്രതി ക്രെംബ്രാഞ്ചിനോട് സമ്മതിച്ചു.
കോഴിക്കോട്ടേയ്ക്കുള്ള യാത്രാമധ്യേ ട്രെയിന്‍ ആലുവ പാലത്തില്‍ എത്തിയപ്പോള്‍ കവാടത്തിനരികിലേക്കു വിളിച്ചുവരുത്തി ഇന്ദുവിനെ തള്ളി താഴെയിട്ടെന്നാണ് സുഭാഷിന്റെ മൊഴി.
Keywords: Jail, Court, Remanded, Kozhikode, Railway, Police, Crime Branch, Train, Kerala, Indu, Subhash, Aluva, IG B. Sandhya, NIT

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.