തിരുവനന്തപുരം: തിരുവനന്തപുരത്തെ ഒരു ബേക്കറി കടയില്‍ നിന്നും വാങ്ങിയ പ്ലം കേക്കില്‍ ചത്തപല്ലി. കേക്ക് വാങ്ങിയ ആളിന്റെ പരാതിയില്‍ ഭക്ഷ്യസുരക്ഷാവിഭാഗം കേക്കിന്റെ സാമ്പിള്‍ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം ബേക്കറിക്കെതിരെ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം അറിയിച്ചു.
തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. കടയില്‍ നിന്നും വാങ്ങിയ കേക്ക് മുറിച്ച് മുക്കാല്‍ ഭാഗവും കഴിച്ചതിനു ശേഷമാണ് കേക്കിനകത്തുനിന്നും ചത്തപല്ലിയെ കണ്ടെത്തിയത്. കേക്ക് കഴിച്ച മൂന്ന് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഇവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ വിദഗ്ധ ചികിത്സയക്ക് വിധേയമാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തുള്ള നിഷാന്‍ ഫുഡ് പ്രൊഡക്റ്റ്‌സാണ് കേക്കുണ്ടാക്കി ബേക്കറിക്ക് നല്‍കുന്നത്. അതുകൊണ്ട് ബേക്കറി നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കാനാണ് അധികൃതരുടെ
തീരുമാനം.
Also Read:
ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ മോഷണവും വ്യാപകമായി
Keywords: Bakery, Lizard in cake, three hospitalized, Thiruvananthapuram, Complaint, Food, hospital, Treatment, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. കടയില്‍ നിന്നും വാങ്ങിയ കേക്ക് മുറിച്ച് മുക്കാല്‍ ഭാഗവും കഴിച്ചതിനു ശേഷമാണ് കേക്കിനകത്തുനിന്നും ചത്തപല്ലിയെ കണ്ടെത്തിയത്. കേക്ക് കഴിച്ച മൂന്ന് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

തീരുമാനം.
Also Read:
ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ മോഷണവും വ്യാപകമായി
Keywords: Bakery, Lizard in cake, three hospitalized, Thiruvananthapuram, Complaint, Food, hospital, Treatment, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.