താനൂരില്‍ അപകടം വരുത്തിയത് കൊലയാളി ബസ്; ഇതുവരെ ഇടിച്ചു കൊന്നത് 20പേരെ
Aug 31, 2013, 11:52 IST
മലപ്പുറം: താനൂരില്‍ അപകടം വരുത്തിയത് ബസിന്റെ അമിതവേഗതയാണെന്ന് ആരോപണം. ഇതിന് മുമ്പും ഈ ബസ് പലതവണ അപകടം വരുത്തിയതായും ബസിനെതിരെ പരാതി നല്‍കിയിട്ട് അധികൃതര്‍ കാര്യമാക്കിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇതുവരെയായി ഇതേ ബസ് കൊലപ്പെടുത്തിയത് 20 പേരെയാണ്.
കഴിഞ്ഞ വര്‍ഷം താനൂരില്‍ തന്നെ രണ്ടുപേരെ ഇടിച്ചു കൊലപ്പെടുത്തിയ ഈ ബസ് കോഴിക്കോട് ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറി വീണ്ടും രണ്ടുപേരെ കൊലപ്പെടുത്തി. മലപ്പുറം തിരൂരിലും നടുവക്കുടിയിലും രണ്ട് പേര്‍ മരിച്ചത് ഇതേ ബസ് ഇടിച്ചാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
വെള്ളിയാഴ്ച വൈകുന്നേരമാണ് മലപ്പുറം താനൂരില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഒട്ടോയില്‍ ബസ് ഇടിച്ചത്. അപകടത്തില്‍ നാല് കുട്ടികളും രണ്ടു സ്ത്രീകളുമടക്കം എട്ട് പേരാണ് മരിച്ചത്. സംഭവത്തില്‍ രേഷാകുലരായ ജനക്കൂട്ടം ബസിന് തീവെക്കുകയും ചെയ്തിരുന്നു.
Related News:
മലപ്പുറത്ത് ബസും ഓട്ടോയും കൂട്ടിയിടിച്ച് എട്ട് മരണം
Keywords: Malappuram, Accident, bus, Family, Fire, Kerala, Dies, Natives, Marriage, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

വെള്ളിയാഴ്ച വൈകുന്നേരമാണ് മലപ്പുറം താനൂരില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഒട്ടോയില്‍ ബസ് ഇടിച്ചത്. അപകടത്തില്‍ നാല് കുട്ടികളും രണ്ടു സ്ത്രീകളുമടക്കം എട്ട് പേരാണ് മരിച്ചത്. സംഭവത്തില്‍ രേഷാകുലരായ ജനക്കൂട്ടം ബസിന് തീവെക്കുകയും ചെയ്തിരുന്നു.
Related News:
മലപ്പുറത്ത് ബസും ഓട്ടോയും കൂട്ടിയിടിച്ച് എട്ട് മരണം
Keywords: Malappuram, Accident, bus, Family, Fire, Kerala, Dies, Natives, Marriage, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.