തെളിവ് നല്‍കാന്‍ എത്തിയില്ല; സരിതയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
Jun 24, 2016, 10:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 24.06.2016) സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ സോളാര്‍ കമ്മീഷന്റെ മുമ്പില്‍ വ്യാഴാഴ്ച തെളിവ് നല്‍കാന്‍ എത്താതിരുന്നതിനാല്‍ കമ്മീഷന്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ജൂണ്‍ 27ന് സോളാര്‍ കമ്മീഷന്‍ മുമ്പാെക അറസ്റ്റുചെയ്ത് ഹാജരാന്‍ സോളാര്‍ കമ്മീഷന്‍ ജഡ്ജി ശിവരാജന്‍ ഉത്തരവിട്ടു. സരിതയുടെ കൈവശമുള്ള തെളിവ് ഹാജരാക്കുന്നതിന് വ്യാഴാഴ്ചവരെ മാത്രമേ സമയം അനുവദിക്കുകയുള്ളുവെന്നും ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുമെന്നും ബുധനാഴ്ച സോളാര്‍ കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍, വ്യാഴാഴ്ച രാവിലെ കമ്മിഷന്‍ സിറ്റിംഗ് ആരംഭിച്ചപ്പോള്‍, നാഗര്‍കോവിലില്‍ ചികിത്സയിലായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നും ഒരാഴ്ചകൂടി അവധി അനുവദിക്കണമെന്നും അഭിഭാഷകന്‍ മുഖേനെ അപേക്ഷിച്ചു. ഇത് തള്ളിക്കൊണ്ടാണ് സോളാര്‍ കമ്മീഷന്‍ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചത്.
ജൂണ്‍ 27ന് സോളാര്‍ കമ്മീഷന്‍ മുമ്പാെക അറസ്റ്റുചെയ്ത് ഹാജരാന്‍ സോളാര്‍ കമ്മീഷന്‍ ജഡ്ജി ശിവരാജന്‍ ഉത്തരവിട്ടു. സരിതയുടെ കൈവശമുള്ള തെളിവ് ഹാജരാക്കുന്നതിന് വ്യാഴാഴ്ചവരെ മാത്രമേ സമയം അനുവദിക്കുകയുള്ളുവെന്നും ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുമെന്നും ബുധനാഴ്ച സോളാര്‍ കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍, വ്യാഴാഴ്ച രാവിലെ കമ്മിഷന്‍ സിറ്റിംഗ് ആരംഭിച്ചപ്പോള്‍, നാഗര്‍കോവിലില്‍ ചികിത്സയിലായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നും ഒരാഴ്ചകൂടി അവധി അനുവദിക്കണമെന്നും അഭിഭാഷകന്‍ മുഖേനെ അപേക്ഷിച്ചു. ഇത് തള്ളിക്കൊണ്ടാണ് സോളാര്‍ കമ്മീഷന്‍ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചത്.
Keywords: Kochi, Ernakulam, Kerala, Case, Arrest, Police, Judge, Solar Case, Saritha S Nair, Solar Commission, Arrest warrant, Solar scam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

