ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പത്തനംതിട്ട: നിയമവിരുദ്ധമായി പോക്കുവരവ് നടത്തിയതിനെ തുടര്‍ന്ന് കെ.ജി.എസ് ഗ്രൂപ്പ് സ്വന്തമാക്കിയ നിര്‍ദിഷ്ട ആറന്മുള വിമാനത്താവളത്തിനായുള്ള ഭൂമിയുടെ പോക്കുവരവ് റദ്ദ്ചെയ്യാന്‍ തീരുമാനമായി. 232 ഏക്കര്‍ ഭൂമിയുടെ പോക്ക് വരവ് റദ്ദാക്കാനായി നിയമനടപടികള്‍ സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ലാകളക്ടര്‍ വി.എന്‍. ജിതേന്ദ്രന് നിര്‍ദേശം നല്‍കി.
കെ.ജി.എസ് ഗ്രൂപ്പിന്റെ കൈവശം മിച്ച ഭൂമിയുണ്ടെന്നും കമ്പനി അധികൃതര്‍ ഭൂപരിധി നിയമം ലംഘിച്ചതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഴുവന്‍ ഭൂമിയുടെയും പോക്ക് വരവ് റദ്ദാക്കാന്‍ തീരുമാനിച്ചത്.
ലാന്‍ഡ് ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ നടപടി എടുക്കാന്‍ തഹസില്‍ദാര്‍ക്കും ആര്‍.ഡി.ഒ.യ്ക്കും നിര്‍ദേശം നല്‍കിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
