വിവാദമായ മുണ്ടുരിയല്‍ കേസ്: കോണ്‍ഗ്രസുകാരായ പ്രതികളെ വെറുതെ വിട്ടു
May 31, 2014, 14:18 IST
തിരുവനന്തപുരം: (www.kvartha.com 31.05.2014) കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മുണ്ടുരിഞ്ഞ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു.
തെളിവിന്റെ അഭാവത്തിലാണ് പ്രതികളായ 30 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി വെറുതെവിട്ടത്. 2004 ജൂണ്‍ ആറിന് തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലെ പ്രിയദര്‍ശിനി പ്ലാനറ്റേറിയത്തിനു മുന്നില്‍ വെച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ണിത്താന്റെ മുണ്ടുരിഞ്ഞത്.
കെ.പി.സി.സി. ജനറല്‍സെക്രട്ടറി സ്ഥാനത്തുനിന്നും സസ്‌പെന്‍ഡ് ചെയ്ത രാജ്‌മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്ര പ്രസാദും 'ഐ' ഗ്രൂപ്പിനെതിരായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ണിത്താനു നേരെ തിരിഞ്ഞത്.
പ്രിയദര്‍ശിനി പ്ലാനറ്റേറിയത്തിലെ യോഗത്തില്‍ പങ്കെടുക്കാന്‍ മാരുതി വാനിലെത്തിയ നേതാക്കളെ പ്രവര്‍ത്തകര്‍ ആക്രമിച്ചശേഷം മുണ്ടുരിയുകയായിരുന്നു.
തെളിവിന്റെ അഭാവത്തിലാണ് പ്രതികളായ 30 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി വെറുതെവിട്ടത്. 2004 ജൂണ്‍ ആറിന് തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലെ പ്രിയദര്‍ശിനി പ്ലാനറ്റേറിയത്തിനു മുന്നില്‍ വെച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ണിത്താന്റെ മുണ്ടുരിഞ്ഞത്.
കെ.പി.സി.സി. ജനറല്‍സെക്രട്ടറി സ്ഥാനത്തുനിന്നും സസ്‌പെന്‍ഡ് ചെയ്ത രാജ്‌മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്ര പ്രസാദും 'ഐ' ഗ്രൂപ്പിനെതിരായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ണിത്താനു നേരെ തിരിഞ്ഞത്.
പ്രിയദര്‍ശിനി പ്ലാനറ്റേറിയത്തിലെ യോഗത്തില്‍ പങ്കെടുക്കാന്‍ മാരുതി വാനിലെത്തിയ നേതാക്കളെ പ്രവര്‍ത്തകര്‍ ആക്രമിച്ചശേഷം മുണ്ടുരിയുകയായിരുന്നു.
Keywords: Accused in 'munduriyal' incident involving Rajmohan Unnithan walk free, Thiruvananthapuram, Congress, Court, Allegation, attack, Conference, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.